2023 ഓഗസ്റ്റ് 6, ഞായറാഴ്‌ച

NotesRough

 മിത്ത് എന്താണത് ആസേതുഹിമാചലം ചർച്ച ചെയ്യുന്ന വാക്കായി മാറിയിരിക്കുന്നു. കേട്ടാൽ അത്ര മോശപ്പെട്ട വാക്കാണെന്ന് തോന്നുന്നില്ല എന്നാൽ അയ്യപ്പൻ മിത്താണോ ഗണപതിമിത്താണോ എന്നൊക്കേ   കേൾക്കമ്പോൾഅത് അപമാനകരമായ ഒരു വാക്കാണെന്ന് തോന്നും.ഏതായാലും അത്ര ഗൊണം ഉള്ളതല്ലാന്നാ തോന്ന്ണ് 

2023 ജൂലൈ 23, ഞായറാഴ്‌ച

എൻ്റെ എഴുത്തുപെട്ട

ഓരോ പിറന്നാളും ജീവിതയാത്രതൻ
സാഫല്യമായി വിലയിരുത്തി

സാരോപദേശങ്ങൾ കാത്തുനിന്നീടാതെ
ജീവിതധർമ്മം മനസ്സിലാക്കി

വിശ്വപ്രകീർത്തിത പ്രത്യയശാസ്ത്രത്തിൻ
സത്യവാക്യങ്ങൾ ഹൃദിസ്ഥമാക്കി

ശാശ്വതസർവ്വസമത്വസമന്വിത
വിശ്വസംസ്കാരവും ലക്ഷ്യമാക്കി

ചുറ്റിലും ജീവിതം ജീവിച്ചു തീർക്കുന്ന
മർത്യസമൂഹത്തിനൊത്തുകൂടി

ജീവിച്ചിരിക്കുവിൻ അത്തലൊട്ടേശാതെ
ജീവിതം ഐശ്വര്യപൂർണ്ണമാക്കി

നിത്യസൌന്ദര്യപ്രഭാവം വഴിയുന്ന
സത്യമായ് ജീവിതം ധന്യമാകാൻ

ആശിസ്സുനേരുന്നു ഉൽക്കടസ്നേഹാർദ്ദ
ഭാവോജ്ജ്വലപ്പനീർപ്പൂക്കളേകി


ഉള്ളിലെ വെളിച്ചം

എന്റെയുള്ളിൽ തെളിയും വെളിച്ചമേ 

എന്നിലെന്നും പ്രകാശമായ് വാഴണേ 

എന്നുമേയെന്റെ നേർവഴിയാത്രയിൽ

 മറക്കാതിരിക്കണേ

മന്നിൽ വന്നു പിറന്നു വളർന്നു ഞാൻ

മന്നിടത്തിന്നു ഭാരമായ് മാറാതെ

ഇന്നലേ വരേ ജീവിച്ചിരിക്കുവാൻ

തന്ന നിന്റെ സഹായം ലഭിച്ചതും 

ഇന്നുമെന്നിൽ വഴികാട്ടി നില്പതിൽ

എന്നുമെന്നും കൃതജ്ഞമാണെൻ മനം

എന്നുമെന്നിൽ തുണയായിരുന്ന 

 പോലെന്നുമന്യർക്കുമൊപ്പം നടന്നു നീ

പൊന്നിലാവായുദിച്ചീ ജഗത്തിന്നു

തന്നിടാനായ് നമിക്കുന്നു നിൻപദം 



ഒരുമാത്രപോലും പിരിഞ്ഞിടാതെന്നുള്ളിൽ
അധിവസിക്കുന്നുണ്ട് എൻ്റെ ദൈവം

അവനിയേ വീടായി അപരനെ ഞാനായി
കുരുതുന്നതാണെന്നും എൻ്റെ ചിത്തം

പലലോകസംഘാതമിപ്പ്രപഞ്ചങ്ങളിൽ
തിരയുകിൽ കാണില്ലയെൻ്റെ ദൈവം

                അനുവേലമെന്നുള്ളിലെന്നും വിളങ്ങുന്ന
             സഹൃദയതേജസ്സാണെൻ്റെ ദൈവം
      
      
                കഴിയില്ലെനിക്കെൻ്റെ ഹൃദയേശനിൽ നിന്നും
                  ഒരുനാളും ഒന്നും ഒളിച്ചുവെയ്ക്കാൻ

                ലവലേശം സാദ്ധ്യമല്ലവനോടുമിണ്ടാതെ

                  ഒരുകാര്യമെങ്കിലും ചെയ്തുതീർക്കാൻ

                 വിധിവിട്ടുപായുമെൻ ചപലമോഹങ്ങളെ
               കയറിട്ടു നന്നായ് പിടിച്ചു കെട്ടും

മടിതിരണ്ടാലസ്യമാർന്നിരുന്നീടുമ്പോൾ
അധികവീരോദാത്ത മന്ത്രമോതും

           വിധിപോലെ കാര്യങ്ങൾ ചെയ്തില്ലായെന്നാകിൽ
           അതിനുള്ള ശിക്ഷ ഞാനേറ്റിരിയ്ക്കും

         വിധിപോലെയായെങ്കിലെൻ്റെയാത്മാവിലെ
          വനികയിൽ പൂക്കാലമായിരിക്കും

          ലവലേശമിഷ്ടമല്ലെൻ്റെ ദൈവത്തിന്നു
           സ്തുതിഗീതജല്പനം കേട്ടിരിക്കാൻ

         അതുപോലെയിഷ്ടമല്ലെൻ്റെ മനസ്സിൽ നി-
           ന്നൊരുമാത്രയെങ്കിലും വിട്ടുനിൽക്കാൻ

           അനുഭവതേജസ്സായകതാരിൽ നിറയുന്ന
          പരമേശ്വരനെന്നിൽ വന്നുചേരാൻ

         അനവധി വർഷം തപസ്സിരുന്നു ഞാനെൻ
         ഹൃദയേശനെന്നിൽ അലിഞ്ഞുചേരാൻ

        സകലർക്കുമുള്ളിലുണ്ടെന്നുനാം കരുതുന്ന
          മനസാക്ഷിയാണെൻ്റെ യാത്മദൈവം

       അതുകൊണ്ടു സർവ്വരും സ്വന്തം മനസ്സിലെ
      മഹിതതേജസ്സിനെ കണ്ടറിഞ്ഞ്

           അതിനെത്തൻ നാഥനാനായ് തൻ്റെയൊരുത്തമ
           വഴികാട്ടിയാക്കാൻ ശ്രമിച്ചുനോക്കൂ

       അതുവഴി നിങ്ങൾക്കൊരാത്മീയ സംതൃപ്തി
        അനുഭവവേദ്യമായാസ്വദിക്കൂ
       ന ന്മകൾ നേരുന്നു

       രാവുണ്ണി മാസ്റ്റർ


      എന്റെ ഭൂമിയായ്എന്റെയാകാശമായ്

        എന്റെ കൂടി പ്രപഞ്ചമാണെന്നുള്ള

       എന്റെ ചിന്തയെ സാദരമേകുന്നു.

         നിന്റെ മുമ്പിലെൻ ദക്ഷിണയായി ഞാൻ

       രാവുണ്ണി മാസ്റ്റർ


[0        6/12/2022, 5:37 pm] Sulochana: 

          സത്യമിങ്ങനേ പേടിപ്പെടുത്തുന്ന  

          സ ത്യമായി പരിണമിച്ചീടവേ

         മർത്യ ജീവിത നിസ്സഹായാവസ്ഥ 

       അത്യധികമായ് തീരുന്നു ചുറ്റിലും 

      ബുദ്ധിയുള്ളവർ ശാസ്ത്രബോധാന്വിത 

     സിദ്ധിയുള്ളവർ അന്യമായീടവേ 

     വ ർദ്ധിതാദർശ ബോധം നയിക്കുന്ന 

     ശുദ്ധി തീർത്തും നശിച്ചുപോയ് കൂട്ടരേ 

     തൽസ്ഥിതി മാറി ലോകം ഈ മട്ടുള്ള 

     ദുസ്ഥിതികളേ മാറ്റിമറിക്കുവാൻ 

     അസ്ഥിവാരം മുതൽക്കു നാം പാരിൻ്റെ 

    യിസ്ഥിതിക്കെതിർ ശക്തിയായ് മാറണം

    ഒത്തുചേരണം ഒന്നായി മന്നിലാ- 

    പ ത്തു വന്നു തലക്കു മേലോർക്കണം 

    സത്തുപോകാതെ ഭാരത ഭൂമിയേ 

   കാത്തു രക്ഷിക്കാൻ സന്നദ്ധമാകണം

  ദുഷ്ടരാക്ഷസന്മാർ വന്നു നമ്മുടെ 

  ശിഷ്ടജീവിത ശാന്തി തകർക്കവേ 

  നഷ്ടബോധം ഉണരണം നമ്മളിൽ 

  കഷ്ടകാലത്തിനന്ത്യം വരുത്തുവാൻ മണ്ണിൽ 

  മർത്യതാബോധ മില്ലാത്തവർ 

 ചെന്നിണത്തിൽ കുളിച്ചു തിമിർപ്പവർ 

കണ്ണിലല്പവും കണ്ണീരെ ഴാത്തവർ 

 ഇന്നീ നാട്ടിന്നു ശാപമായ്ത്തീർന്നവർ

  ഈശ്വരപൂജ കൊണ്ടിക്കെടുതിയെ 

 നശ്വരമാക്കി മാറ്റിടാ മെന്നു നാം 

 വിശ്വസിച്ചു കൊണ്ടുൾത്തടം തന്നിലൊ-                    .

 ന്നാശ്വ സിക്കുന്നതാപത്തിലാക്കിടും 

  ഒത്തുചേർന്നു നാം ഒന്നിച്ചു ശക്തിയാൽ 

  കാത്തു മർത്യതാബോധം    വളർത്തണം 

   ശക്തിയാർജ്ജിച്ചു പാർത്തലം 

   ജീവിത മുക്തി നേടാൻ സമരം നയിക്കണം



നയിക്കണം രംനരം നരം ക്രമാൽ നിരന്ന പഞ്ചചാമരം

 

വരം വരിച്ചു കാവ്യമെത്ര ഞാൻ രചിച്ചുവെങ്കിലും കരം ഗ്രഹിച്ചു ഭൂതലത്തിൽ വാണിരുന്ന 

മാനവൻ പുരം ഗമിച്ചു ഡോറടച്ചൊളിച്ചിരിപ്പു സത്രപം മുഖം മറച്ച

 

പോലെടുത്തടുത്തു നിന്ന യാളുടെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിച്ചു നിന്നു

 

മിണ്ടുവാൻ സുഖത്തിലും അതേ തരത്തിൽ ദു:ഖമാർന്നിരിക്കിലും

 

സഖത്വമോടെയൊന്നു ചേർന്നു സല്ലപിപ്പതെന്നു നാം ഒരൊറ്റ മാർഗ്ഗമേയെനിക്കു

 

നിങ്ങളോട് ചൊല്ലുവാൻ തരപ്പെടുള്ളു; മാസ്കു നിങ്ങൾ നിത്യവും ധരിക്കണം ഒരൊറ്റ മീറ്റർ എങ്കിലും അകന്നു നിന്നിരിക്കണം തരാതരം കരങ്ങൾ സോപ്പു ചേർത്തു ശദ്ധിയാക്കണം ഇടയ്ക്കിടയ്ക്കു സാനിസൈറ്ററാലെ കയ്കളാകെ നാം

 

മടിച്ചിടാതെ കോവിടിൻ മുഖത്തു തന്നെ തേക്കണം നടപ്പിലും ഇരുപ്പിലും

 

സജീവശ്രദ്ധ വായ്ക്കണം കടുത്ത ശത്രുവാം കൊറോണ തോറ്റു പോം സുനിശ്ചയം

 

മധുരമാകേണ്ട ജീവിതം പൂർണ്ണമായ് മഹിയിലന്യന്നു സേവനമേകുവാൻ

 

പരിചിലർപ്പിച്ച മർത്യജന്മങ്ങളെ പരിഗണിക്കാതിരിക്കുന്നതെങ്ങനേ?

 

കരമിരുവതും കൂപ്പിനിൽക്കുന്നിതാ കരളിൽ നന്ദിതൻ തേൻ കുടമേന്തി ഞാൻ

 

കരയുകയാണ് മാനസ വാരിധി - ക്കരയിലായിരുന്നെൻ്റെ ശ്രദ്ധാഞ്ജലി

 

മഹിയിൽ  മനുഷ്യൻ്റെ ജീവിതയാത്രയിൽ തുണയായി ഇണയായി സ്വീകരിക്കും

 

മഹനീയകർമ്മമാണതിലേറെ ധർമ്മമീ പരിണയ കർമ്മമന്നോർമ്മ വേണം കഠിനമാം

    

             പ്രക്ഷോഭ ഭാവമാർന്നലതല്ലും കടലാണ് ജീവിത കാലഘട്ടം 

            തുണയായൊരിണകൂടി കലരുമ്പോൾ          പ്രകൃതിയും 

             അതിരറ്റ ശക്തിയും സംഗമിപ്പൂ.       

               മാത്രമാശംസ ഹൃദയപൂർവ്വം കനലാർന്ന ഭൂമിയിൽ കനിവിൻ്റേയുറവായി കഴിയുവാൻ 

           കഴിയട്ടേ  

                        യധികകാലം വിഷു പോയി കൊറോണയേകിയ മരണപ്പേടിയിലാണ്ടു പോയ് ജനം                                            പറയാനെളുതാത്ത


 മട്ടിലീ നരജന്മത്തിലൊരാധി         തീർത്തു പോൽ പലതും "ജാട പിജാ ട " കാട്ടിടും ജനമൊട്ടാകെ നിറഞ്ഞു മന്നിടം നരകം പണിയുന്ന നാളിലീ ഗതിവന്നെത്തിയതെന്തുകൊണ്ടുതാൻ? ചതിയും കൊലയും കുശുമ്പുമായ് സകലം രാക്ഷസ തുല്യരാമിവർ ഭയവിഹ്വല ചിത്താരായ്കഴിഞ്ഞൊരു നാൾ തീരെ മറന്നതില്ല ഞാൻ



 സുന്ദര ഭാവന നർത്തനം ചെയ്യുന്ന കുഞ്ഞു കവിതയിൽ കൂടി 

 മന്ദാനില സ്പർശമേറ്റ പോലെൻ മനം മഞ്ജുളപ്പുമരമായി 

 സംഗീത സാന്ദ്രമാം ഈരടി മൂളുവാൻ ഇംഗിതമെന്നുള്ളിലെത്തി 

 എൻ മനോവീണയിൽ രാഗല യങ്ങൾ തൻ മർമ്മരനാദം മുഴങ്ങി

 എത്തണം ചേലിൽ പുതുപുത്ത നീണങ്ങൾ നിത്യവും വൈജാത്യമേകി

 സത്യധർമ്മാദി നിറഞ്ഞതായീടണം നിത്യം മനസ്സിൻ്റെ ശക്തി 

 മർത്യന്നു താങ്ങും തണലുമേകീടണം നിസ്തുലം സന്തുഷ്ടി നൽകീ.

 മർത്യതക്കർത്ഥം അതാണെന്നു കാണണം കൃത്യതാബോധം പുലർത്തി

 വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ കരളിലെ സ്നേഹത്തിനൊപ്പം

 മനുജനീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ മഹിത സിദ്ധാന്തത്തിനൊപ്പം

 കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ ഇടനെഞ്ചു തല്ലിത്തകർത്തു 

 കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ കരിനിഴൽപ്പാടോർമ്മ വേണം

 അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു മനുജാത ജീവൻ പൊലിഞ്ഞു.

 പരതുക ശ്രദ്ധിച്ചു പൂർവ്വ ചരിത്രത്തി- നിതളുകൾക്കുള്ളിലെ സത്യം 

  ഇത് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തതാണ്. f B ഓർമ്മിപ്പിച്ചപ്പോൾ മോഡിഫൈ ചെയ്ത് പുന:പ്രസിദ്ധീകരിക്കുന്നു | 

 തമ്പുരാൻ ഞരടിയാൽ ചമ്മന്തിയാകുന്ന ചെമ്പകത്തളിരിലെ പുഴുവല്ല വിപ്ലവം 

 ഫെയിസ്ബുക്കുതാളിൽ തമാശക്ക്  ചെയ്യുന്ന ചെപ്പടിവിദ്യയെന്നോർക്കേണ്ടാ വിപ്ലവം  

 നിസ്സാരമേതോ റൊമാന്റിക് ചിന്തയിൽ . ഇക്കിളി നല്കും കുളിരല്ല വിപ്ലവം

 നായ്ക്കളെപ്പോലെയും മർത്യനെ കാണാത്ത ജാതിപ്പിശാചിനെ ഞെട്ടിച്ച വിപ്ലവം 

 തോക്കുകൾ ലാത്തികൾ തീമഴ പെയ്യവേ തോറ്റു മാറാത്തോർ നയിച്ചോരു വിപ്ലവം            

 കേറി ക്കിടക്കുവാൻ കൂരയില്ലാത്തോർക്ക് നേരായ സാന്ത്വനമേകിയ വിപ്ലവം

 ജീവിതം നേർവഴി മുട്ടിയ കൂട്ടർക്ക് ജീവിതം നൽകിയ സോഷ്യലിസ്റ്റ് വിപ്ലവം 

 ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ ചെങ്കൊടി ഏന്തി നയിക്കുന്ന വിപ്ലവം  

 എന്താണ് വിപ്ലവം   എന്താണ് വിപ്ലവം ചെങ്കനൽപാതയാണൂ ഴിയിൽ വിപ്ലവം സഖാവേ താങ്കളുടെ വരികൾ തീപൊരി ചിതറുന്നവ തന്നെ പകരമല്ല

 താങ്കളുടെ വരികൾ വായിച്ചപ്പോൾ എനിക്കും കവിത വന്നുപോയി ലാൽ സലാം സഖാവേ [09/12/2022, 6:43 pm] RKMaster: 

 വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ കരളിലെ സ്നേഹത്തിനൊപ്പം മനുഷ്യ നീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ മഹിത സിദ്ധാന്തത്തിനൊപ്പം കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ ഇടനെഞ്ചു തല്ലിത്തകർത്തു കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ കരിനിഴൽപ്പാടോർമ്മ വേണം അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു മനുജാത ജീവൻ പൊലിഞ്ഞു. പരതുക ശ്രദ്ധിച്ചാ പൂർവ്വ ചരിത്രത്തി- നിതളുകൾക്കുള്ളിലെ സത്യം അഭിജാത സമരത്തിനിടയിൽ പൊലിഞ്ഞുള്ള ഇവിടത്തെച്ചെങ്കൊടി പൂക്കൾ കഴിയില്ല ആർക്കുമീ ചെങ്കൊടിക്കൂറതൻ നിറമല്പമെങ്കിലും മായ്ക്കാൻ വെറുതെയാണെങ്കിലും വെറുതെ പണിപ്പെട്ടു വെറുതെ പോക്കേണമോ ജന്മം പലനാളുമിതു പോലെ കാത്തു കാത്ത വസാനം കരഗതമാക്കിയ പുണ്യം.    

                 നിറഞ്ഞു മന്നിടം നരകം പണിയുന്ന നാളിലീ ഗതിവന്നെത്തിയതെന്തുകൊണ്ടുതാൻ? 

ചതിയും കൊലയും കുശുമ്പുമായ് സകലം രാക്ഷസ തുല്യരാമിവർ ഭയവിഹ്വല ചിത്താരായ്കഴിഞ്ഞൊരു നാൾ തീരെ മറന്നതില്ല ഞാൻ   


 സുന്ദര ഭാവന നർത്തനം ചെയ്യുന്ന കുഞ്ഞു കവിതയിൽ കൂടി                   മന്ദാനില സ്പർശമേറ്റ പോലെൻ മനം മഞ്ജുളപ്പുമരമായി     

സംഗീത സാന്ദ്രമാം ഈരടി മൂളുവാൻ ഇംഗിതമെന്നുള്ളിലെത്തി                        എൻ മനോവീണയിൽ രാഗല യങ്ങൾ തൻ മർമ്മരനാദം മുഴങ്ങി                                

 എത്തണം ചേലിൽ പുതുപുത്ത നീണങ്ങൾ നിത്യവും വൈജാത്യമേകി സത്യധർമ്മാദി നിറഞ്ഞതായീടണം നിത്യം മനസ്സിൻ്റെ ശക്തി 

മർത്യന്നു താങ്ങും തണലുമേകീടണം നിസ്തുലം സന്തുഷ്ടി നൽകീ. മർത്യതക്കർത്ഥം അതാണെന്നു കാണണം കൃത്യതാബോധം പുലർത്തി              

 വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ കരളിലെ സ്നേഹത്തിനൊപ്പം   മനുജനീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ മഹിത സിദ്ധാന്തത്തിനൊപ്പം

 കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ ഇടനെഞ്ചു തല്ലിത്തകർത്തു                  കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ കരിനിഴൽപ്പാടോർമ്മ വേണം

 അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു മനുജാത ജീവൻ പൊലിഞ്ഞു. പരതുക ശ്രദ്ധിച്ചു പൂർവ്വ ചരിത്രത്തി- നിതളുകൾക്കുള്ളിലെ സത്യം     അഭിജാത സമരത്തിനിടയിൽ പൊലിഞ്ഞുള്ള ഇവിടത്തെച്ചെങ്കൊടി പൂക്കൾ കഴിയില്ല ആർക്കുമീ ചെങ്കൊടിക്കൂറതൻ നിറമല്പമെങ്കിലും മായ്ക്കാൻ

 അറിയാതെ പറയാതെ വിധിയന്നു നൽകിയ വെറുതെയാണെങ്കിലും സത്യം  വെറുതെ പണിപ്പെട്ടു വെറുതെ പോക്കേണമോ ജന്മം 

ഇത് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തതാണ്.f B ഓർമ്മിപ്പിച്ചപ്പോൾ മോഡിഫൈ ചെയ്ത് പുന:പ്രസിദ്ധീകരിക്കുന്നു | തമ്പുരാൻ ഞരടിയാൽ ചമ്മന്തിയാകുന്ന ചെമ്പകത്തളിരിലെ പുഴുവല്ല വിപ്ലവം ഫെയിസ്ബുക്കുതാളിൽ തമാശക്ക്  ചെയ്യുന്ന ചെപ്പടിവിദ്യയെന്നോർക്കേണ്ടാ വിപ്ലവം  നിസ്സാരമേതോ റൊമാന്റിക് ചിന്തയിൽ . ഇക്കിളി നല്കും കുളിരല്ല വിപ്ലവം നായ്ക്കളെപ്പോലെയും മർത്യനെ കാണാത്ത ജാതിപ്പിശാചിനെ ഞെട്ടിച്ച വിപ്ലവം തോക്കുകൾ ലാത്തികൾ തീമഴ പെയ്യവേ തോറ്റു മാറാത്തോർ നയിച്ചോരു വിപ്ലവം             കേറി ക്കിടക്കുവാൻ കൂരയില്ലാത്തോർക്ക് നേരായ സാന്ത്വനമേകിയവിപ്ലവം ജീവിതം നേർവഴി മുട്ടിയ കൂട്ടർക്ക് ജീവിതം നൽകിയ സോഷ്യലിസ്റ്റ് വിപ്ലവം  ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ ചെങ്കൊടി ഏന്തി നയിക്കുന്ന വിപ്ലവം  എന്താണ് വിപ്ലവം   എന്താണ് വിപ്ലവം ചെങ്കനൽപാതയാണൂ ഴിയിൽ വിപ്ലവം സഖാവേ താങ്കളുടെ വരികൾ തീപൊരി ചിതറുന്നവ തന്നെ പകരമല്ല താങ്കളുടെ വരികൾ വായിച്ചപ്പോൾ എനിക്കും കവിത വന്നുപോയി ലാൽ സലാം സഖാവേ [09/12/2022, 6:43 pm] RKMaster: വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ കരളിലെ സ്നേഹത്തിനൊപ്പം മനുഷ്യ നീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ മഹിത സിദ്ധാന്തത്തിനൊപ്പം കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ ഇടനെഞ്ചു തല്ലിത്തകർത്തു കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ കരിനിഴൽപ്പാടോർമ്മ വേണം അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു മനുജാത ജീവൻ പൊലിഞ്ഞു. പരതുക ശ്രദ്ധിച്ചാ പൂർവ്വ ചരിത്രത്തി- നിതളുകൾക്കുള്ളിലെ സത്യം അഭിജാത സമരത്തിനിടയിൽ പൊലിഞ്ഞുള്ള ഇവിടത്തെച്ചെങ്കൊടി പൂക്കൾ കഴിയില്ല ആർക്കുമീ ചെങ്കൊടിക്കൂറതൻ നിറമല്പമെങ്കിലും മായ്ക്കാൻ വെറുതെയാണെങ്കിലും വെറുതെ പണിപ്പെട്ടു വെറുതെ പോക്കേണമോ ജന്മം പലനാളുമിതു പോലെ കാത്തു കാത്ത വസാനം കരഗതമാക്കിയ പുണ്യം









 ഇത് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തതാണ്.f B ഓർമ്മിപ്പിച്ചപ്പോൾ മോഡിഫൈ ചെയ്ത് പുന:പ്രസിദ്ധീകരിക്കുന്നു | തമ്പുരാൻ ഞരടിയാൽ ചമ്മന്തിയാകുന്ന ചെമ്പകത്തളിരിലെ പുഴുവല്ല വിപ്ലവം ഫെയിസ്ബുക്കുതാളിൽ തമാശക്ക്  ചെയ്യുന്ന ചെപ്പടിവിദ്യയെന്നോർക്കേണ്ടാ വിപ്ലവം  നിസ്സാരമേതോ റൊമാന്റിക് ചിന്തയിൽ . ഇക്കിളി നല്കും കുളിരല്ല വിപ്ലവം നായ്ക്കളെപ്പോലെയും മർത്യനെ കാണാത്ത ജാതിപ്പിശാചിനെ ഞെട്ടിച്ച വിപ്ലവം തോക്കുകൾ ലാത്തികൾ തീമഴ പെയ്യവേ തോറ്റു മാറാത്തോർ നയിച്ചോരു വിപ്ലവം             കേറി ക്കിടക്കുവാൻ കൂരയില്ലാത്തോർക്ക് നേരായ സാന്ത്വനമേകിയവിപ്ലവം ജീവിതം നേർവഴി മുട്ടിയ കൂട്ടർക്ക് ജീവിതം നൽകിയ സോഷ്യലിസ്റ്റ് വിപ്ലവം  ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ ചെങ്കൊടി ഏന്തി നയിക്കുന്ന വിപ്ലവം 

 എന്താണ് വിപ്ലവം   എന്താണ് വിപ്ലവം ചെങ്കനൽപാതയാണൂ

 ഴിയിൽ വിപ്ലവം സഖാവേ താങ്കളുടെ വരികൾ തീപൊരി ചിതറുന്നവ തന്നെ പകരമല്ല താങ്കളുടെ 


വരികൾ വായിച്ചപ്പോൾ എനിക്കും കവിത വന്നുപോയി ലാൽ സലാം




സത്യമിങ്ങനേ പേടിപ്പെടുത്തുന്ന സത്യമായി പരിണമിച്ചീടവേ

മർത്യ ജീവിത നിസ്സഹായാവസ്ഥ അത്യധികമായ് തീരുന്നു ചുറ്റിലും

ബുദ്ധിയുള്ളവർ ശാസ്ത്രബോധാന്വിത സിദ്ധിയുള്ളവർ അന്യമായീടവേ 

വർദ്ധിതാദർശ ബോധം നയിക്കുന്ന  

ശുദ്ധി തീർത്തും നശിച്ചുപോയ് കൂട്ടരേ

തൽസ്ഥിതി മാറി ലോകം ഈ മട്ടുള്ള ദുസ്ഥിതികളേ മാറ്റിമറിക്കുവാൻ

അസ്ഥിവാരം മുതൽക്കു നാം പാരിൻ്റെ യിസ്ഥിതിക്കെതിർ ശക്തിയായ് മാറണം

ഒത്തുചേരണം ഒന്നായി മന്നിലാ

പത്തു വന്നു തലക്കു മേലോർക്കണം

ചത്തുപോകാതെ ഭാരത ഭൂമിയേ കാത്തു രക്ഷിക്കാൻ സന്നദ്ധമാകണം

ദുഷ്ടരാക്ഷസന്മാർ വന്നു നമ്മുടെ

ശിഷ്ടജീവിത ശാന്തി തകർക്കവേ

നഷ്ടബോധം ഉണരണം നമ്മളിൽ 

കഷ്ടകാലത്തിനന്ത്യം വരുത്തുവാൻ

മണ്ണിൽ മർത്യതാബോധ മില്ലാത്തവർ

ചെന്നിണത്തിൽ കുളിച്ചു തിമിർപ്പവർ

കണ്ണിലല്പവും കണ്ണീരെ ഴാത്തവർ

ഇന്നീ നാട്ടിന്നു ശാപമായ്ത്തീർന്നവർ

ഈശ്വരപൂജ കൊണ്ടീ ക്കെടുതിയെ

നശ്വരമാക്കി മാറ്റിടാമെന്നു നാം

വിശ്വസിച്ചു കൊണ്ടുൾത്തടം തന്നിലൊ- ന്നാശ്വസിക്കുന്നതാപത്തിലാക്കിടും

ഒത്തുചേർന്നു നാം ഒന്നിച്ചു ശക്തിയാൽ 

കാത്തു മർത്യതാബോധം വളർത്തണം

ശക്തിയാർജ്ജിച്ചു പാർത്തലം ജീവിത -

മുക്തി നേടാൻ സമരം നയിക്കണം


നിറമെഴും നൂറുനൂറു സ്വപ്‌നങ്ങളാം   

നറുമലർ ചേർത്ത് കോർത്ത മാല്യങ്ങളും    


  കറയെഴാജീവിതാശകളാൽ മനം                        

നിറയുമാറുള്ള പൂനിലാ ശോഭയും    


അരികിലെത്തും

 തടസ്സങ്ങളൊക്കെയും  തടയിടാനുള്ളോരാത്മീയ ശക്തിയും 


 ഹൃദയപൂർവ്വം 

 പൊരുത്തപ്പെടാനുള്ള 

കഴിവുമുള്ളിൽ തുടിക്കുന്ന സ്നേഹവും


ഇവിടെ ഭൂമിയിൽ ജീവിതായോധനം 

പുതിയ ഭൂമിക തീർക്കുന്ന വേളയിൽ


പ്രിയ സുഹൃത്തായ താങ്കളും താങ്കൾ തൻ

പ്രിയതമയുമൊന്നിച്ചുള്ള ജീവിതം 


ഇനിയിനിയുമൊന്നിച്ചു മുന്നേറുവാൻ കഴിയുവാനെന്റെ മംഗളാശംസകൾ


അവനി ജീവിതം സന്തുഷ്ട സാമ്പ്രദം

വിജയമാർന്നിടാൻ ആയതിന്നായുള്ള


ധരണി ജീവിതയുദ്ധം നയിക്കുവാൻ

ഹൃദയപൂർവ്വം ആശംസ നേർവ്വു ഞാൻ


കനലിയർന്നിടും ജീവിതപ്പാതകൾ

സുമദളശ്ശയ്യ പോലെയായീടുവാൻ


അവനിജീവിതം താവകം സ്വച്ഛന്ദ കവിത പോലേ തഴുകിയൊഴുകുവാൻ


പരിണയിച്ചൊരീ ഭൂതലമൊക്കെയും സുഖദ നാകസമാനമായിടുവാൻ


മതിയിലാഗ്രഹിച്ചിടുകയല്ലാതെ പരിമിതൻ മർത്യൻ മറ്റെന്തു ചെയ്യുവാൻ 

സർവ്വ മംഗളാശംസകളോടേ

                  രാവുണ്ണി മാസ്റ്റർ


ഞാനതിന് അത്തരം വിശ്വാസം വെച്ചുപുലർത്തുന്നില്ല. സങ്കൽപ്പമാണ് ദൈവം. കേട്ടു കേൾവിയാണ് സങ്കൽപ്പം. അങ്ങനേയൊരാൾ ഉണ്ടെന്നും ആ ആളേ ആശ്രയിച്ചാൽ അയാൾ പ്രശ്നം പരിഹരിച്ചു തരും എന്നതും സങ്കൽല്പം തന്നേ സങ്കൽപ്പത്തോട് സങ്കല്പം  ആവശ്യപ്പെട്ടാൽ കിട്ടുന്നത് സങ്കൽപ്പം മാത്രമാകും. ചോദിച്ചത്  സങ്കൽപ്പത്തോട് തിരിച്ചു  കിട്ടേണ്ടവന് കിട്ടുന്നത് കിട്ടി എന്ന സങ്കൽപ്പം

കിട്ടേണ്ടത് കിട്ടണമെങ്കിൽ കിട്ടാൻ ആവശ്യമായത് ചെയ്യണം.


ചെയ്യേണ്ടവനതു ശരിയായ് ചെയ്താൽ

ചെയ്തീ ഗുണം പോൽ ഫലവും ലഭ്യം

കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം

കർമ്മഗുണം അത് നിശ്ചയ ലഭ്യം



ഉണ്ടെനിക്കും ഒരീശ്വരൻ മർത്യനെ 

ക്കൊണ്ടു ജീവിതം ജീവിച്ചു തീർപ്പവൻ

കണ്ടവരുടെ കയ്യിൽ കിടക്കുന്ന

തുണ്ടു കൊണ്ടു


മാനുഷീകം

പണ്ടൊക്കെ ശ്രഗ്ദ്ധരയിലും ശാർദ്ദൂലവിക്രീഡിതത്തിലും ശ്ലോകങ്ങൾ എഴുതിയിരുന്നു. മറന്നു പോകരുതല്ലോ.മൃഗം മനുഷ്യനോട് പച്ച മലയാളത്തിൽ ചോദിക്കുന്നു ക്രൂരതക്ക് മൃഗീയം എന്ന് മനുഷ്യർ പറയുന്നു.എന്നാൽ മനുഷ്യരായ നിങ്ങൾ ചെയ്യുന്നത്ര ക്രൂരത ഞങ്ങൾ മൃഗങ്ങൾ ചെയ്യാറുണ്ടോ? അപ്പോൾ ക്രൂരതയ്‌ക്ക് മാനുഷീയമെന്നല്ലേ പറയേണ്ടത്?

ആ മനുഷ്യനോട് ചോദിക്കുന്നു: 

ഏറ്റം ബുദ്ധിയെഴുന്ന ജീവിയിവിടെ

               ത്തൻവർഗ്ഗമാണെന്നക-- 

ത്തൂറ്റം കൊണ്ടു കഴിഞ്ഞിടുന്ന മനുജാ

               ഭൂലോകമണ്ടൻ ഭവാൻ

തെറ്റും കുറ്റവുമൊട്ടുമൊന്നു മിവിടെ 

               ചെയ്യാത്തൊതൊരീ ഞങ്ങളെ

മുറ്റും കൗതുകമാർന്നു ദ്രോഹനിലയിൽ

             പീഢിപ്പു നീ നിഷ്ടുരം  

വെള്ളം തന്നില്ല, പൊള്ളും വെയിൽ, ഒരു തണലും 

              തന്നതില്ല ഭാവാന്മാർ -- 

ക്കുള്ളം നൊന്തില്ലയൊട്ടും വെറുമൊരു മൃഗമാ

               യെണ്ണിയീ ഞങ്ങളെ നീ

കള്ളന്മാർ നിങ്ങളെല്ലാം ധനദുരനിറയും 

               ഹൃത്തിനാൽ നീതരായി

ട്ടുള്ളത്തിൽ കാരിരുമ്പിൻ കഠിനത നിരതം

                കാത്തു സൂക്ഷിച്ചിടുന്നു

കാന്താരേ കാട്ടുചോലക്കകമതിലുറവൂ_

                 റുന്നവെള്ളം കുടിച്ചും

സന്താപം തെല്ലുമോരാതടവിയിൽസതതം 

                 നല്ല ശാപ്പാടടിച്ചും

ചിന്താസ്വാതന്ത്ര്യമോടേ സഹജരുമൊരുമി

                  ച്ചന്നു മേളിച്ചനാൾ ഏ---

കാന്തത്തിൽ ഓർത്തിരിക്കേ വ്യഥ ഹൃദി വളരേ

                    ഭ്രാന്തനായ് തീർന്നു പോയ് ഞാൻ

ചൊല്ലുന്നു ക്രൂരമാകും ക്രിയകളെവെറുതെ 

                     പേര് നൽകി മൃഗീയം

കൊല്ലുന്നു നിങ്ങൾ മർത്യർ സഹജരേ യതുതാ

                      നല്ലയോ മാനുഷീകം?

തെല്ലും കാരുണ്യമില്ലാതപരവ്യഥകളിൽ 

                       നിങ്ങൾ മർത്യർക്കു പാർത്താൽ 

കല്ലും തോൽക്കുന്ന ചിത്തം മനുജനു ഗുണമായ്

                        ത്തന്നെയാണിന്നുമെന്നും



ചിരിക്കുന്നെങ്കിൽ ചിരിക്കണം.

ഈ തരം ഇളിച്ചു കാട്ടലിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല.


ഒരു തരം ആക്കും ചിരി ചിരിച്ചും കൊണ്ടെന്റെ മുമ്പിൽ 

വരേണ്ടതില്ലൊട്ടും  ഗുണവുമില്ല ചിരിച്ചോർക്കും ശ്രവിച്ചവർക്കും


ചിരിക്കുവാൻ താങ്കളെങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്നാകിൽ ഒരിക്കലും മോണ കാട്ടി ഇളിച്ചിടേണ്ട 


മരിക്കാതെയിരിക്കുവാൻ മോഹമുണ്ടുള്ളിലെന്നാകിൽ

ശരിക്കുറക്കവേ പൊട്ടിച്ചിരിച്ചിടേണം


പ്രപഞ്ചങ്ങൾകിടുങ്ങണം ഹഹഹഹ  ഘോഷാഘോഷം ഉപരോധഭയമന്യേ മുഴങ്ങിടേണം


ചിരിക്കുമ്പോൾ പൊട്ടിപ്പൊട്ടി ചിരി മുറ്റും മുഴങ്ങുമ്പോൾ

ശരിക്കു നാഡികൾ സർവ്വം വിറച്ചു തുള്ളും


മരിക്കുവാൻ കിടക്കുന്നോർ ഇതു പോലെ ചിരിച്ചീടിൽ 

തിരിച്ചിടും കാലൻ പോത്തിൻ പുറത്തു കേറി


അതു കൊണ്ടു പറയുന്നു ചിരിച്ചൂന്നു വരുത്താതെ 

ചാരിക്കണം ചിരിക്കേണ്ടു. വഴിക്കു തന്നേ

ആർ .കെ . നന്നമ്പ്ര


മഹിത ചിന്തകൾ പൊന്തുന്നു ചുറ്റിലും

അഹമിഹാമികം എത്തുന്ന മാനവൻ

സഹന ബോധം ഒരല്പവും ഇല്ലാതെ

ഗഹന കാര്യങ്ങൾ ചർച്ച ചെയ്യുമ്പൊഴും

അതിനെതിർത്തൊരു വാക്കും പറയാതെ

അലസരായി നടക്കുന്നു ഭൂമിയിൽ

ഹൃദയപൂർവ്വകം അന്യോന്യസൗഹൃദം

സദയ മൂഴിക്ക് നൽകിത്തുണക്കണേ . 

സകല സൗഭാഗ്യ കേദാര ഭൂതലം

വികലമാക്കാൻ ശ്രമിക്കാതിരിക്കണേ

സഹജരായ നാം സന്തുഷ്ട ഭാവേന

സഹവസിക്കാൻ സദാ ശ്രമിക്കേണമേ

ഇവിടെ വന്നു പിറന്നു വളർന്നവർ

ഒരുമയോടെ കഴിഞ്ഞു കൂടുന്നവർ

വിവിധചിന്തയിൽ സന്തുഷ്ടി കാണ്മിലും

സഹജബോധം മറക്കാതിരിക്കണേ


എവിടെയെന്നു ജനിച്ചുവെന്നാകിലും

ഇവിടെ വന്നു വസിക്കുന്ന മർത്യരേ 

സവിനയം സഹോദരരെന്ന പോൽ സവിധമാശ്വസിപ്പിച്ചു രക്ഷിക്കണേ



സംഗതികളീ മട്ടിൽ തുടരുകിൽ

സംഗതമല്ല കാര്യങ്ങളോർക്കണം സംഭവാർഹങ്ങളല്ലാത്ത തൊക്കെയും സംഭവിക്കാതെ കാവലായീടണം

നല്ലതാണ് ജനായത്ത വാഴ്ച്ച മ 

റ്റില്ല പോം വഴി മറ്റൊന്നു ഭൂമിയിൽ

നീതിയുക്ത മായ്കാര്യങ്ങൾ നീങ്ങുവാൻ

രീതിശാസ്ത്രങ്ങൾ സോജ്ജ്വലം ആകണം

സത്യധർമ്മം പുലർത്തുവാൻ ജീവിത

സത്ത കൈവിടാതെന്നും ജ്വലിക്കണം


                          ഓരോ പിറന്നാളും ജീവിതയാത്രതൻ

സാഫല്യമായി വിലയിരുത്തി

സാരോപദേശങ്ങൾ കാത്തുനിന്നീടാതെ
ജീവിതധർമ്മം മനസ്സിലാക്കി

വിശ്വപ്രകീർത്തിത പ്രത്യയശാസ്ത്രത്തിൻ
സത്യവാക്യങ്ങൾ ഹൃദിസ്ഥമാക്കി

ശാശ്വതസർവ്വസമത്വസമന്വിത
വിശ്വസംസ്കാരവും ലക്ഷ്യമാക്കി

ചുറ്റിലും ജീവിതം ജീവിച്ചു തീർക്കുന്ന
മർത്യസമൂഹത്തിനൊത്തുകൂടി

ജീവിച്ചിരിക്കുവിൻ അത്തലൊട്ടേശാതെ
ജീവിതം ഐശ്വര്യപൂർണ്ണമാക്കി

നിത്യസൌന്ദര്യപ്രഭാവം വഴിയുന്ന
സത്യമായ് ജീവിതം ധന്യമാകാൻ

ആശിസ്സുനേരുന്നു ഉൽക്കടസ്നേഹാർദ്ദ 
ഭാവോജ്ജ്വലപ്പനീർപ്പൂക്കളേകി


ഉള്ളിലെ വെളിച്ചം

എന്റെയുള്ളിൽ തെളിയും വെളിച്ചമേ 

എന്നിലെന്നും പ്രകാശമായ് വാഴണേ 

എന്നുമേയെന്റെ നേർവഴിയാത്രയിൽ

 മറക്കാതിരിക്കണേ

മന്നിൽ വന്നു പിറന്നു വളർന്നു ഞാൻ

മന്നിടത്തിന്നു ഭാരമായ് മാറാതെ

ഇന്നലേ വരേ ജീവിച്ചിരിക്കുവാൻ

തന്ന നിന്റെ സഹായം ലഭിച്ചതും 

ഇന്നുമെന്നിൽ വഴികാട്ടി നില്പതിൽ

എന്നുമെന്നും കൃതജ്ഞമാണെൻ മനം


എന്നുമെന്നിൽ തുണയായിരുന്ന പോലെന്നുമന്യർക്കുമൊപ്പം നടന്നു നീ

പൊന്നിലാവായുദിച്ചീ ജഗത്തിന്നു

തന്നിടാനായ് നമിക്കുന്നു നിൻപദം 



ഒരുമാത്രപോലും പിരിഞ്ഞിടാതെന്നുള്ളിൽ
അധിവസിക്കുന്നുണ്ട് എൻ്റെ ദൈവം

അവനിയേ വീടായി അപരനെ ഞാനായി
കുരുതുന്നതാണെന്നും എൻ്റെ ചിത്തം

പലലോകസംഘാതമിപ്പ്രപഞ്ചങ്ങളിൽ
തിരയുകിൽ കാണില്ലയെൻ്റെ ദൈവം

                അനുവേലമെന്നുള്ളിലെന്നും വിളങ്ങുന്ന
             സഹൃദയതേജസ്സാണെൻ്റെ ദൈവം
      
      
                കഴിയില്ലെനിക്കെൻ്റെ ഹൃദയേശനിൽ നിന്നും
                  ഒരുനാളും ഒന്നും ഒളിച്ചുവെയ്ക്കാൻ

                ലവലേശം സാദ്ധ്യമല്ലവനോടുമിണ്ടാതെ

                  ഒരുകാര്യമെങ്കിലും ചെയ്തുതീർക്കാൻ

                 വിധിവിട്ടുപായുമെൻ ചപലമോഹങ്ങളെ
               കയറിട്ടു നന്നായ് പിടിച്ചു കെട്ടും

മടിതിരണ്ടാലസ്യമാർന്നിരുന്നീടുമ്പോൾ
അധികവീരോദാത്ത മന്ത്രമോതും

           വിധിപോലെ കാര്യങ്ങൾ ചെയ്തില്ലായെന്നാകിൽ
           അതിനുള്ള ശിക്ഷ ഞാനേറ്റിരിയ്ക്കും

         വിധിപോലെയായെങ്കിലെൻ്റെയാത്മാവിലെ
          വനികയിൽ പൂക്കാലമായിരിക്കും

          ലവലേശമിഷ്ടമല്ലെൻ്റെ ദൈവത്തിന്നു
           സ്തുതിഗീതജല്പനം കേട്ടിരിക്കാൻ

         അതുപോലെയിഷ്ടമല്ലെൻ്റെ മനസ്സിൽ നി-
           ന്നൊരുമാത്രയെങ്കിലും വിട്ടുനിൽക്കാൻ

           അനുഭവതേജസ്സായകതാരിൽ നിറയുന്ന
          പരമേശ്വരനെന്നിൽ വന്നുചേരാൻ

         അനവധി വർഷം തപസ്സിരുന്നു ഞാനെൻ
         ഹൃദയേശനെന്നിൽ അലിഞ്ഞുചേരാൻ

        സകലർക്കുമുള്ളിലുണ്ടെന്നുനാം കരുതുന്ന
          മനസാക്ഷിയാണെൻ്റെ യാത്മദൈവം

       അതുകൊണ്ടു സർവ്വരും സ്വന്തം മനസ്സിലെ
      മഹിതതേജസ്സിനെ കണ്ടറിഞ്ഞ്

           അതിനെത്തൻ നാഥനാനായ് തൻ്റെയൊരുത്തമ
           വഴികാട്ടിയാക്കാൻ ശ്രമിച്ചുനോക്കൂ

       അതുവഴി നിങ്ങൾക്കൊരാത്മീയ സംതൃപ്തി
        അനുഭവവേദ്യമായാസ്വദിക്കൂ
       ന ന്മകൾ നേരുന്നു

       രാവുണ്ണി മാസ്റ്റർ


      എന്റെ ഭൂമിയായ്എന്റെയാകാശമായ്

        എന്റെ കൂടി പ്രപഞ്ചമാണെന്നുള്ള

       എന്റെ ചിന്തയെ സാദരമേകുന്നു.

         നിന്റെ മുമ്പിലെൻ ദക്ഷിണയായി ഞാൻ

       രാവുണ്ണി മാസ്റ്റർ


[0        6/12/2022, 5:37 pm] Sulochana: 

          സത്യമിങ്ങനേ പേടിപ്പെടുത്തുന്ന  

          സ ത്യമായി പരിണമിച്ചീടവേ

         മർത്യ ജീവിത നിസ്സഹായാവസ്ഥ 

         അത്യധികമായ് തീരുന്നു ചുറ്റിലും 

       ബുദ്ധിയുള്ളവർ ശാസ്ത്രബോധാന്വിത 

    സിദ്ധിയുള്ളവർ അന്യമായീടവേ 

                      ർദ്ധിതാദർശ ബോധം നയിക്കുന്ന 

             ശുദ്ധി തീർത്തും നശിച്ചുപോയ് കൂട്ടരേ 

           തൽസ്ഥിതി മാറി ലോകം ഈ മട്ടുള്ള 

              ദുസ്ഥിതികളേ മാറ്റിമറിക്കുവാൻ 

         അസ്ഥിവാരം മുതൽക്കു നാം പാരിൻ്റെ 

         യിസ്ഥിതിക്കെതിർ ശക്തിയായ് 

        മാറണം ഒത്തുചേരണം ഒന്നായി മന്നിലാ- 

         പ ത്തു വന്നു തലക്കു മേലോർക്കണം 

         ചത്തുപോകാതെ ഭാരത ഭൂമിയേ 

         കാത്തു രക്ഷിക്കാൻ സന്നദ്ധമാകണം

        ദുഷ്ടരാക്ഷസന്മാർ വന്നു നമ്മുടെ 

       ശിഷ്ടജീവിത ശാന്തി തകർക്കവേ 

          നഷ്ടബോധം ഉണരണം നമ്മളിൽ 

        ക  ഷ്ടകാലത്തിനന്ത്യം വരുത്തുവാൻ മണ്ണിൽ 

         മർത്യതാബോധ മില്ലാത്തവർ 

       ചെന്നിണത്തിൽ കുളിച്ചു തിമിർപ്പവർ 

      കണ്ണിലല്പവും കണ്ണീരെ ഴാത്തവർ 

        ഇന്നീ നാട്ടിന്നു ശാപമായ്ത്തീർന്നവർ

          ഈശ്വരപൂജ കൊണ്ടിക്കെടുതിയെ 

          ന  ശ്വരമാക്കി മാറ്റിടാ മെന്നു നാം 

         വിശ്വസിച്ചു കൊണ്ടുൾത്തടം തന്നിലൊ-                    .

           ന്നാശ്വ  സിക്കുന്നതാപത്തിലാക്കിടും 

              ഒത്തുചേർന്നു നാം ഒന്നിച്ചു ശക്തിയാൽ 

              കാത്തു മർത്യതാബോധം    വളർത്തണം 

                  ശക്തിയാർജ്ജിച്ചു പാർത്തലം 

                ജീവിത മുക്തി നേടാൻ സമരം നയിക്കണം



നയിക്കണം രംനരം നരം ക്രമാൽ നിരന്ന പഞ്ചചാമരം

 

വരം വരിച്ചു കാവ്യമെത്ര ഞാൻ രചിച്ചുവെങ്കിലും കരം ഗ്രഹിച്ചു ഭൂതലത്തിൽ വാണിരുന്ന 

മാനവൻ പുരം ഗമിച്ചു ഡോറടച്ചൊളിച്ചിരിപ്പു സത്രപം മുഖം മറച്ച

 

പോലെടുത്തടുത്തു നിന്ന യാളുടെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിച്ചു നിന്നു

 

മിണ്ടുവാൻ സുഖത്തിലും അതേ തരത്തിൽ ദു:ഖമാർന്നിരിക്കിലും

 

സഖത്വമോടെയൊന്നു ചേർന്നു സല്ലപിപ്പതെന്നു നാം ഒരൊറ്റ മാർഗ്ഗമേയെനിക്കു

 

നിങ്ങളോട് ചൊല്ലുവാൻ തരപ്പെടുള്ളു; മാസ്കു നിങ്ങൾ നിത്യവും ധരിക്കണം ഒരൊറ്റ മീറ്റർ എങ്കിലും അകന്നു നിന്നിരിക്കണം തരാതരം കരങ്ങൾ സോപ്പു ചേർത്തു ശദ്ധിയാക്കണം ഇടയ്ക്കിടയ്ക്കു സാനിസൈറ്ററാലെ കയ്കളാകെ നാം

 

മടിച്ചിടാതെ കോവിടിൻ മുഖത്തു തന്നെ തേക്കണം നടപ്പിലും ഇരുപ്പിലും

 

സജീവശ്രദ്ധ വായ്ക്കണം കടുത്ത ശത്രുവാം കൊറോണ തോറ്റു പോം സുനിശ്ചയം 

 

മധുരമാകേണ്ട ജീവിതം പൂർണ്ണമായ് മഹിയിലന്യന്നു സേവനമേകുവാൻ

 

പരിചിലർപ്പിച്ച മർത്യജന്മങ്ങളെ പരിഗണിക്കാതിരിക്കുന്നതെങ്ങനേ?

 

കരമിരുവതും കൂപ്പിനിൽക്കുന്നിതാ കരളിൽ നന്ദിതൻ തേൻ കുടമേന്തി ഞാൻ

 

കരയുകയാണ് മാനസ വാരിധി - ക്കരയിലായിരുന്നെൻ്റെ ശ്രദ്ധാഞ്ജലി

 

മഹിയിൽ  മനുഷ്യൻ്റെ ജീവിതയാത്രയിൽ തുണയായി ഇണയായി സ്വീകരിക്കും

 

മഹനീയകർമ്മമാണതിലേറെ ധർമ്മമീ പരിണയ കർമ്മമന്നോർമ്മ വേണം കഠിനമാം

    

             പ്രക്ഷോഭ ഭാവമാർന്നലതല്ലും കടലാണ് ജീവിത കാലഘട്ടം 

            തുണയായൊരിണകൂടി കലരുമ്പോൾ            പ്രകൃതിയും അതിരറ്റ ശക്തിയും സംഗമിപ്പൂ.       

               മാത്രമാശംസ ഹൃദയപൂർവ്വം കനലാർന്ന ഭൂമിയിൽ കനിവിൻ്റേയുറവായി കഴിയുവാൻ 

           കഴിയട്ടേ  

                        യധികകാലം വിഷു പോയി കൊറോണയേകിയ മരണപ്പേടിയിലാണ്ടു പോയ് ജനം                                           

 പറയാനെളുതാത്ത  മട്ടിലീ നരജന്മത്തിലൊരാധി         തീർത്തു പോൽ 

ലതും  "ജാട പിജാ ട " കാട്ടിടും ജനമൊട്ടാകെ നിറഞ്ഞു മന്നിടം 

നരകം പണിയുന്ന നാളിലീ ഗതിവന്നെത്തിയതെന്തുകൊണ്ടുതാൻ? 

ചതിയും കൊലയും കുശുമ്പുമായ് സകലം രാക്ഷസ തുല്യരാമിവർ

 ഭയവിഹ്വല ചിത്താരായ്കഴിഞ്ഞൊരു നാൾ തീരെ മറന്നതില്ല ഞാൻ 

സുന്ദര ഭാവന നർത്തനം ചെയ്യുന്ന കുഞ്ഞു കവിതയിൽ കൂടി 

മന്ദാനില സ്പർശമേറ്റ പോലെൻ മനം മഞ്ജുളപ്പുമരമായി

 സംഗീത സാന്ദ്രമാം ഈരടി മൂളുവാൻ ഇംഗിതമെന്നുള്ളിലെത്തി 

എൻ മനോവീണയിൽ രാഗല യങ്ങൾ തൻ മർമ്മരനാദം മുഴങ്ങി 

എത്തണം ചേലിൽ പുതുപുത്ത നീണങ്ങൾ നിത്യവും വൈജാത്യമേകി

 സത്യധർമ്മാദി നിറഞ്ഞതായീടണം നിത്യം മനസ്സിൻ്റെ ശക്തി 

മർത്യന്നു താങ്ങും തണലുമേകീടണം നിസ്തുലം സന്തുഷ്ടി നൽകീ.

 മർത്യതക്കർത്ഥം അതാണെന്നു കാണണം കൃത്യതാബോധം പുലർത്തി

 വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ കരളിലെ സ്നേഹത്തിനൊപ്പം

 മനുജനീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ മഹിത സിദ്ധാന്തത്തിനൊപ്പം

 കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ ഇടനെഞ്ചു തല്ലിത്തകർത്തു 

കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ കരിനിഴൽപ്പാടോർമ്മ വേണം

 അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു മനുജാത ജീവൻ പൊലിഞ്ഞു.

 പരതുക ശ്രദ്ധിച്ചു പൂർവ്വ ചരിത്രത്തി- നിതളുകൾക്കുള്ളിലെ സത്യം 

അഭിജാത സമരത്തിനിടയിൽ പൊലിഞ്ഞുള്ള ഇവിടത്തെച്ചെങ്കൊടി പൂക്കൾ

 കഴിയില്ല ആർക്കുമീ ചെങ്കൊടിക്കൂറതൻ നിറമല്പമെങ്കിലും മായ്ക്കാൻ

 അറിയാതെ പറയാതെ വിധിയന്നു നൽകിയ വെറുതെയാണെങ്കിലും വെറുതെ പണിപ്പെട്ടു വെറുതെ പോക്കേണമോ ജന്മം 

ഇത് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തതാണ്.f B ഓർമ്മിപ്പിച്ചപ്പോൾ മോഡിഫൈ ചെയ്ത് പുന:പ്രസിദ്ധീകരിക്കുന്നു | തമ്പുരാൻ ഞരടിയാൽ ചമ്മന്തിയാകുന്ന ചെമ്പകത്തളിരിലെ പുഴുവല്ല വിപ്ലവം ഫെയിസ്ബുക്കുതാളിൽ തമാശക്ക്  ചെയ്യുന്ന ചെപ്പടിവിദ്യയെന്നോർക്കേണ്ടാ വിപ്ലവം  നിസ്സാരമേതോ റൊമാന്റിക് ചിന്തയിൽ . ഇക്കിളി നല്കും കുളിരല്ല വിപ്ലവം നായ്ക്കളെപ്പോലെയും മർത്യനെ കാണാത്ത ജാതിപ്പിശാചിനെ ഞെട്ടിച്ച വിപ്ലവം തോക്കുകൾ ലാത്തികൾ തീമഴ പെയ്യവേ തോറ്റു മാറാത്തോർ നയിച്ചോരു വിപ്ലവം             കേറി ക്കിടക്കുവാൻ കൂരയില്ലാത്തോർക്ക് നേരായ സാന്ത്വനമേകിയവിപ്ലവം ജീവിതം നേർവഴി മുട്ടിയ കൂട്ടർക്ക് ജീവിതം നൽകിയ സോഷ്യലിസ്റ്റ് വിപ്ലവം  ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ ചെങ്കൊടി ഏന്തി നയിക്കുന്ന വിപ്ലവം  എന്താണ് വിപ്ലവം   എന്താണ് വിപ്ലവം ചെങ്കനൽപാതയാണൂ ഴിയിൽ വിപ്ലവം സഖാവേ താങ്കളുടെ വരികൾ തീപൊരി ചിതറുന്നവ തന്നെ പകരമല്ല താങ്കളുടെ വരികൾ വായിച്ചപ്പോൾ എനിക്കും കവിത വന്നുപോയി ലാൽ സലാം സഖാവേ [09/12/2022, 6:43 pm] RKMaster: വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ കരളിലെ സ്നേഹത്തിനൊപ്പം മനുഷ്യ നീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ മഹിത സിദ്ധാന്തത്തിനൊപ്പം കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ ഇടനെഞ്ചു തല്ലിത്തകർത്തു കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ കരിനിഴൽപ്പാടോർമ്മ വേണം അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു മനുജാത ജീവൻ പൊലിഞ്ഞു. പരതുക ശ്രദ്ധിച്ചാ പൂർവ്വ ചരിത്രത്തി- നിതളുകൾക്കുള്ളിലെ സത്യം അഭിജാത സമരത്തിനിടയിൽ പൊലിഞ്ഞുള്ള ഇവിടത്തെച്ചെങ്കൊടി പൂക്കൾ കഴിയില്ല ആർക്കുമീ ചെങ്കൊടിക്കൂറതൻ നിറമല്പമെങ്കിലും മായ്ക്കാൻ വെറുതെയാണെങ്കിലും വെറുതെ പണിപ്പെട്ടു വെറുതെ പോക്കേണമോ ജന്മം പലനാളുമിതു പോലെ കാത്തു കാത്ത വസാനം കരഗതമാക്കിയ പുണ്യം.    

                 നിറഞ്ഞു മന്നിടം നരകം പണിയുന്ന നാളിലീ ഗതിവന്നെത്തിയതെന്തുകൊണ്ടുതാൻ? ചതിയും കൊലയും കുശുമ്പുമായ് സകലം രാക്ഷസ തുല്യരാമിവർ ഭയവിഹ്വല ചിത്താരായ്കഴിഞ്ഞൊരു നാൾ തീരെ മറന്നതില്ല ഞാൻ സുന്ദര ഭാവന നർത്തനം ചെയ്യുന്ന കുഞ്ഞു കവിതയിൽ കൂടി മന്ദാനില സ്പർശമേറ്റ പോലെൻ മനം മഞ്ജുളപ്പുമരമായി സംഗീത സാന്ദ്രമാം ഈരടി മൂളുവാൻ ഇംഗിതമെന്നുള്ളിലെത്തി എൻ മനോവീണയിൽ രാഗല യങ്ങൾ തൻ മർമ്മരനാദം മുഴങ്ങി എത്തണം ചേലിൽ പുതുപുത്ത നീണങ്ങൾ നിത്യവും വൈജാത്യമേകി സത്യധർമ്മാദി നിറഞ്ഞതായീടണം നിത്യം മനസ്സിൻ്റെ ശക്തി മർത്യന്നു താങ്ങും തണലുമേകീടണം നിസ്തുലം സന്തുഷ്ടി നൽകീ. മർത്യതക്കർത്ഥം അതാണെന്നു കാണണം കൃത്യതാബോധം പുലർത്തി വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ കരളിലെ സ്നേഹത്തിനൊപ്പം മനുജനീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ മഹിത സിദ്ധാന്തത്തിനൊപ്പം കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ ഇടനെഞ്ചു തല്ലിത്തകർത്തു കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ കരിനിഴൽപ്പാടോർമ്മ വേണം അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു മനുജാത ജീവൻ പൊലിഞ്ഞു. പരതുക ശ്രദ്ധിച്ചു പൂർവ്വ ചരിത്രത്തി- നിതളുകൾക്കുള്ളിലെ സത്യം അഭിജാത സമരത്തിനിടയിൽ പൊലിഞ്ഞുള്ള ഇവിടത്തെച്ചെങ്കൊടി പൂക്കൾ കഴിയില്ല ആർക്കുമീ ചെങ്കൊടിക്കൂറതൻ നിറമല്പമെങ്കിലും മായ്ക്കാൻ അറിയാതെ പറയാതെ വിധിയന്നു നൽകിയ വെറുതെയാണെങ്കിലും വെറുതെ പണിപ്പെട്ടു വെറുതെ പോക്കേണമോ ജന്മം ഇത് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തതാണ്.f B ഓർമ്മിപ്പിച്ചപ്പോൾ മോഡിഫൈ ചെയ്ത് പുന:പ്രസിദ്ധീകരിക്കുന്നു | തമ്പുരാൻ ഞരടിയാൽ ചമ്മന്തിയാകുന്ന ചെമ്പകത്തളിരിലെ പുഴുവല്ല വിപ്ലവം ഫെയിസ്ബുക്കുതാളിൽ തമാശക്ക്  ചെയ്യുന്ന ചെപ്പടിവിദ്യയെന്നോർക്കേണ്ടാ വിപ്ലവം  നിസ്സാരമേതോ റൊമാന്റിക് ചിന്തയിൽ . ഇക്കിളി നല്കും കുളിരല്ല വിപ്ലവം നായ്ക്കളെപ്പോലെയും മർത്യനെ കാണാത്ത ജാതിപ്പിശാചിനെ ഞെട്ടിച്ച വിപ്ലവം തോക്കുകൾ ലാത്തികൾ തീമഴ പെയ്യവേ തോറ്റു മാറാത്തോർ നയിച്ചോരു വിപ്ലവം             കേറി ക്കിടക്കുവാൻ കൂരയില്ലാത്തോർക്ക് നേരായ സാന്ത്വനമേകിയവിപ്ലവം ജീവിതം നേർവഴി മുട്ടിയ കൂട്ടർക്ക് ജീവിതം നൽകിയ സോഷ്യലിസ്റ്റ് വിപ്ലവം  ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ ചെങ്കൊടി ഏന്തി നയിക്കുന്ന വിപ്ലവം  എന്താണ് വിപ്ലവം   എന്താണ് വിപ്ലവം ചെങ്കനൽപാതയാണൂ ഴിയിൽ വിപ്ലവം സഖാവേ താങ്കളുടെ വരികൾ തീപൊരി ചിതറുന്നവ തന്നെ പകരമല്ല താങ്കളുടെ വരികൾ വായിച്ചപ്പോൾ എനിക്കും കവിത വന്നുപോയി ലാൽ സലാം സഖാവേ [09/12/2022, 6:43 pm] RKMaster: വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ കരളിലെ സ്നേഹത്തിനൊപ്പം മനുഷ്യ നീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ മഹിത സിദ്ധാന്തത്തിനൊപ്പം കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ ഇടനെഞ്ചു തല്ലിത്തകർത്തു കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ കരിനിഴൽപ്പാടോർമ്മ വേണം അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു മനുജാത ജീവൻ പൊലിഞ്ഞു. പരതുക ശ്രദ്ധിച്ചാ പൂർവ്വ ചരിത്രത്തി- നിതളുകൾക്കുള്ളിലെ സത്യം അഭിജാത സമരത്തിനിടയിൽ പൊലിഞ്ഞുള്ള ഇവിടത്തെച്ചെങ്കൊടി പൂക്കൾ കഴിയില്ല ആർക്കുമീ ചെങ്കൊടിക്കൂറതൻ നിറമല്പമെങ്കിലും മായ്ക്കാൻ വെറുതെയാണെങ്കിലും വെറുതെ പണിപ്പെട്ടു വെറുതെ പോക്കേണമോ ജന്മം പലനാളുമിതു പോലെ കാത്തു കാത്ത വസാനം കരഗതമാക്കിയ പുണ്യം









 ഇത് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തതാണ്.f B ഓർമ്മിപ്പിച്ചപ്പോൾ മോഡിഫൈ ചെയ്ത് പുന:പ്രസിദ്ധീകരിക്കുന്നു | തമ്പുരാൻ ഞരടിയാൽ ചമ്മന്തിയാകുന്ന ചെമ്പകത്തളിരിലെ പുഴുവല്ല വിപ്ലവം ഫെയിസ്ബുക്കുതാളിൽ തമാശക്ക്  ചെയ്യുന്ന ചെപ്പടിവിദ്യയെന്നോർക്കേണ്ടാ വിപ്ലവം  നിസ്സാരമേതോ റൊമാന്റിക് ചിന്തയിൽ . ഇക്കിളി നല്കും കുളിരല്ല വിപ്ലവം നായ്ക്കളെപ്പോലെയും മർത്യനെ കാണാത്ത ജാതിപ്പിശാചിനെ ഞെട്ടിച്ച വിപ്ലവം തോക്കുകൾ ലാത്തികൾ തീമഴ പെയ്യവേ തോറ്റു മാറാത്തോർ നയിച്ചോരു വിപ്ലവം             കേറി ക്കിടക്കുവാൻ കൂരയില്ലാത്തോർക്ക് നേരായ സാന്ത്വനമേകിയവിപ്ലവം ജീവിതം നേർവഴി മുട്ടിയ കൂട്ടർക്ക് ജീവിതം നൽകിയ സോഷ്യലിസ്റ്റ് വിപ്ലവം  ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ ചെങ്കൊടി ഏന്തി നയിക്കുന്ന വിപ്ലവം 

 എന്താണ് വിപ്ലവം   എന്താണ് വിപ്ലവം ചെങ്കനൽപാതയാണൂ

 ഴിയിൽ വിപ്ലവം സഖാവേ താങ്കളുടെ വരികൾ തീപൊരി ചിതറുന്നവ തന്നെ പകരമല്ല താങ്കളുടെ 


വരികൾ വായിച്ചപ്പോൾ എനിക്കും കവിത വന്നുപോയി ലാൽ സലാം



സത്യമിങ്ങനേ പേടിപ്പെടുത്തുന്ന സത്യമായി പരിണമിച്ചീടവേ

മർത്യ ജീവിത നിസ്സഹായാവസ്ഥ അത്യധികമായ് തീരുന്നു ചുറ്റിലും

ബുദ്ധിയുള്ളവർ ശാസ്ത്രബോധാന്വിത സിദ്ധിയുള്ളവർ അന്യമായീടവേ 

വർദ്ധിതാദർശ ബോധം നയിക്കുന്ന  

ശുദ്ധി തീർത്തും നശിച്ചുപോയ് കൂട്ടരേ

തൽസ്ഥിതി മാറി ലോകം ഈ മട്ടുള്ള ദുസ്ഥിതികളേ മാറ്റിമറിക്കുവാൻ

അസ്ഥിവാരം മുതൽക്കു നാം പാരിൻ്റെ യിസ്ഥിതിക്കെതിർ ശക്തിയായ് മാറണം

ഒത്തുചേരണം ഒന്നായി മന്നിലാ

പത്തു വന്നു തലക്കു മേലോർക്കണം

ചത്തുപോകാതെ ഭാരത ഭൂമിയേ കാത്തു രക്ഷിക്കാൻ സന്നദ്ധമാകണം

ദുഷ്ടരാക്ഷസന്മാർ വന്നു നമ്മുടെ

ശിഷ്ടജീവിത ശാന്തി തകർക്കവേ

നഷ്ടബോധം ഉണരണം നമ്മളിൽ 

കഷ്ടകാലത്തിനന്ത്യം വരുത്തുവാൻ

മണ്ണിൽ മർത്യതാബോധ മില്ലാത്തവർ

ചെന്നിണത്തിൽ കുളിച്ചു തിമിർപ്പവർ

കണ്ണിലല്പവും കണ്ണീരെ ഴാത്തവർ

ഇന്നീ നാട്ടിന്നു ശാപമായ്ത്തീർന്നവർ

ഈശ്വരപൂജ കൊണ്ടീ ക്കെടുതിയെ

നശ്വരമാക്കി മാറ്റിടാമെന്നു നാം

വിശ്വസിച്ചു കൊണ്ടുൾത്തടം തന്നിലൊ- ന്നാശ്വസിക്കുന്നതാപത്തിലാക്കിടും

ഒത്തുചേർന്നു നാം ഒന്നിച്ചു ശക്തിയാൽ 

കാത്തു മർത്യതാബോധം വളർത്തണം

ശക്തിയാർജ്ജിച്ചു പാർത്തലം ജീവിത -

മുക്തി നേടാൻ സമരം നയിക്കണം


നിറമെഴും നൂറുനൂറു സ്വപ്‌നങ്ങളാം   

നറുമലർ ചേർത്ത് കോർത്ത മാല്യങ്ങളും    


  കറയെഴാജീവിതാശകളാൽ മനം                        

നിറയുമാറുള്ള പൂനിലാ ശോഭയും    


അരികിലെത്തും

 തടസ്സങ്ങളൊക്കെയും  തടയിടാനുള്ളോരാത്മീയ ശക്തിയും 


 ഹൃദയപൂർവ്വം 

 പൊരുത്തപ്പെടാനുള്ള 

കഴിവുമുള്ളിൽ തുടിക്കുന്ന സ്നേഹവും


ഇവിടെ ഭൂമിയിൽ ജീവിതായോധനം 

പുതിയ ഭൂമിക തീർക്കുന്ന വേളയിൽ


പ്രിയ സുഹൃത്തായ താങ്കളും താങ്കൾ തൻ

പ്രിയതമനുമൊന്നിച്ചുള്ള ജീവിതം 


ഇനിയിനിയുമൊന്നിച്ചു മുന്നേറുവാൻ കഴിയുവാനെന്റെ മംഗളാശംസകൾ


അവനി ജീവിതം സന്തുഷ്ട സാമ്പ്രദം

വിജയമാർന്നിടാൻ ആയതിന്നായുള്ള


ധരണി ജീവിതയുദ്ധം നയിക്കുവാൻ

ഹൃദയപൂർവ്വം ആശംസ നേർവ്വു ഞാൻ


കനലിയർന്നിടും ജീവിതപ്പാതകൾ

സുമദളശ്ശയ്യ പോലെയായീടുവാൻ


അവനിജീവിതം താവകം സ്വച്ഛന്ദ കവിത പോലേ തഴുകിയൊഴുകുവാൻ


പരിണയിച്ചൊരീ ഭൂതലമൊക്കെയും സുഖദ നാകസമാനമായിടുവാൻ


മതിയിലാഗ്രഹിച്ചിടുകയല്ലാതെ പരിമിതൻ മർത്യൻ മറ്റെന്തു ചെയ്യുവാൻ 

സർവ്വ മംഗളാശംസകളോടേ

                  രാവുണ്ണി മാസ്റ്റർ


ഞാനതിന് അത്തരം വിശ്വാസം വെച്ചുപുലർത്തുന്നില്ല. സങ്കൽപ്പമാണ് ദൈവം. കേട്ടു കേൾവിയാണ് സങ്കൽപ്പം. അങ്ങനേയൊരാൾ ഉണ്ടെന്നും ആ ആളേ ആശ്രയിച്ചാൽ അയാൾ പ്രശ്നം പരിഹരിച്ചു തരും എന്നതും സങ്കൽല്പം തന്നേ സങ്കൽപ്പത്തോട് സങ്കല്പം  ആവശ്യപ്പെട്ടാൽ കിട്ടുന്നത് സങ്കൽപ്പം മാത്രമാകും. ചോദിച്ചത്  സങ്കൽപ്പത്തോട് തിരിച്ചു  കിട്ടേണ്ടവന് കിട്ടുന്നത് കിട്ടി എന്ന സങ്കൽപ്പം

കിട്ടേണ്ടത് കിട്ടണമെങ്കിൽ കിട്ടാൻ ആവശ്യമായത് ചെയ്യണം.


ചെയ്യേണ്ടവനതു ശരിയായ് ചെയ്താൽ

ചെയ്തീ ഗുണം പോൽ ഫലവും ലഭ്യം

കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം

കർമ്മഗുണം അത് നിശ്ചയ ലഭ്യം



ഉണ്ടെനിക്കും ഒരീശ്വരൻ മർത്യനെ 

ക്കൊണ്ടു ജീവിതം ജീവിച്ചു തീർപ്പവൻ

കണ്ടവരുടെ കയ്യിൽ കിടക്കുന്ന

തുണ്ടു കൊണ്ടു


മാനുഷീകം

പണ്ടൊക്കെ ശ്രഗ്ദ്ധരയിലും ശാർദ്ദൂലവിക്രീഡിതത്തിലും ശ്ലോകങ്ങൾ എഴുതിയിരുന്നു. മറന്നു പോകരുതല്ലോ.മൃഗം മനുഷ്യനോട് പച്ച മലയാളത്തിൽ ചോദിക്കുന്നു ക്രൂരതക്ക് മൃഗീയം എന്ന് മനുഷ്യർ പറയുന്നു.എന്നാൽ മനുഷ്യരായ നിങ്ങൾ ചെയ്യുന്നത്ര ക്രൂരത ഞങ്ങൾ മൃഗങ്ങൾ ചെയ്യാറുണ്ടോ? അപ്പോൾ ക്രൂരതയ്‌ക്ക് മാനുഷീയമെന്നല്ലേ പറയേണ്ടത്?

ആ മനുഷ്യനോട് ചോദിക്കുന്നു: 

ഏറ്റം ബുദ്ധിയെഴുന്ന ജീവിയിവിടെ

               ത്തൻവർഗ്ഗമാണെന്നക-- 

ത്തൂറ്റം കൊണ്ടു കഴിഞ്ഞിടുന്ന മനുജാ

               ഭൂലോകമണ്ടൻ ഭവാൻ

തെറ്റും കുറ്റവുമൊട്ടുമൊന്നു മിവിടെ 

               ചെയ്യാത്തൊതൊരീ ഞങ്ങളെ

മുറ്റും കൗതുകമാർന്നു ദ്രോഹനിലയിൽ

             പീഢിപ്പു നീ നിഷ്ടുരം  

വെള്ളം തന്നില്ല, പൊള്ളും വെയിൽ, ഒരു തണലും 

              തന്നതില്ല ഭാവാന്മാർ -- 

ക്കുള്ളം നൊന്തില്ലയൊട്ടും വെറുമൊരു മൃഗമാ

               യെണ്ണിയീ ഞങ്ങളെ നീ

കള്ളന്മാർ നിങ്ങളെല്ലാം ധനദുരനിറയും 

               ഹൃത്തിനാൽ നീതരായി

ട്ടുള്ളത്തിൽ കാരിരുമ്പിൻ കഠിനത നിരതം

                കാത്തു സൂക്ഷിച്ചിടുന്നു

കാന്താരേ കാട്ടുചോലക്കകമതിലുറവൂ_

                 റുന്നവെള്ളം കുടിച്ചും

സന്താപം തെല്ലുമോരാതടവിയിൽസതതം 

                 നല്ല ശാപ്പാടടിച്ചും

ചിന്താസ്വാതന്ത്ര്യമോടേ സഹജരുമൊരുമി

                  ച്ചന്നു മേളിച്ചനാൾ ഏ---

കാന്തത്തിൽ ഓർത്തിരിക്കേ വ്യഥ ഹൃദി വളരേ

                    ഭ്രാന്തനായ് തീർന്നു പോയ് ഞാൻ

ചൊല്ലുന്നു ക്രൂരമാകും ക്രിയകളെവെറുതെ 

                     പേര് നൽകി മൃഗീയം

കൊല്ലുന്നു നിങ്ങൾ മർത്യർ സഹജരേ യതുതാ

                      നല്ലയോ മാനുഷീകം?

തെല്ലും കാരുണ്യമില്ലാതപരവ്യഥകളിൽ 

                       നിങ്ങൾ മർത്യർക്കു പാർത്താൽ 

കല്ലും തോൽക്കുന്ന ചിത്തം മനുജനു ഗുണമായ്

                        ത്തന്നെയാണിന്നുമെന്നും



ചിരിക്കുന്നെങ്കിൽ ചിരിക്കണം.

ഈ തരം ഇളിച്ചു കാട്ടലിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല.


ഒരു തരം ആക്കും ചിരി ചിരിച്ചും കൊണ്ടെന്റെ മുമ്പിൽ 

വരേണ്ടതില്ലൊട്ടും  ഗുണവുമില്ല ചിരിച്ചോർക്കും ശ്രവിച്ചവർക്കും


ചിരിക്കുവാൻ താങ്കളെങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്നാകിൽ ഒരിക്കലും മോണ കാട്ടി ഇളിച്ചിടേണ്ട 


മരിക്കാതെയിരിക്കുവാൻ മോഹമുണ്ടുള്ളിലെന്നാകിൽ

ശരിക്കുറക്കവേ പൊട്ടിച്ചിരിച്ചിടേണം


പ്രപഞ്ചങ്ങൾകിടുങ്ങണം ഹഹഹഹ  ഘോഷാഘോഷം ഉപരോധഭയമന്യേ മുഴങ്ങിടേണം


ചിരിക്കുമ്പോൾ പൊട്ടിപ്പൊട്ടി ചിരി മുറ്റും മുഴങ്ങുമ്പോൾ

ശരിക്കു നാഡികൾ സർവ്വം വിറച്ചു തുള്ളും


മരിക്കുവാൻ കിടക്കുന്നോർ ഇതു പോലെ ചിരിച്ചീടിൽ 

തിരിച്ചിടും കാലൻ പോത്തിൻ പുറത്തു കേറി


അതു കൊണ്ടു പറയുന്നു ചിരിച്ചൂന്നു വരുത്താതെ 

ചാരിക്കണം ചിരിക്കേണ്ടു. വഴിക്കു തന്നേ

ആർ .കെ . നന്നമ്പ്ര


മഹിത ചിന്തകൾ പൊന്തുന്നു ചുറ്റിലും

അഹമിഹാമികം എത്തുന്ന മാനവൻ

സഹന ബോധം ഒരല്പവും ഇല്ലാതെ

ഗഹന കാര്യങ്ങൾ ചർച്ച ചെയ്യുമ്പൊഴും

അതിനെതിർത്തൊരു വാക്കും പറയാതെ

അലസരായി നടക്കുന്നു ഭൂമിയിൽ

ഹൃദയപൂർവ്വകം അന്യോന്യസൗഹൃദം

സദയ മൂഴിക്ക് നൽകിത്തുണക്കണേ . 

സകല സൗഭാഗ്യ കേദാര ഭൂതലം

വികലമാക്കാൻ ശ്രമിക്കാതിരിക്കണേ

സഹജരായ നാം സന്തുഷ്ട ഭാവേന

സഹവസിക്കാൻ സദാ ശ്രമിക്കേണമേ

ഇവിടെ വന്നു പിറന്നു വളർന്നവർ

ഒരുമയോടെ കഴിഞ്ഞു കൂടുന്നവർ

വിവിധചിന്തയിൽ സന്തുഷ്ടി കാണ്മിലും

സഹജബോധം മറക്കാതിരിക്കണേ


എവിടെയെന്നു ജനിച്ചുവെന്നാകിലും

ഇവിടെ വന്നു വസിക്കുന്ന മർത്യരേ 

സവിനയം സഹോദരരെന്ന പോൽ സവിധമാശ്വസിപ്പിച്ചു രക്ഷിക്കണേ



സംഗതികളീ മട്ടിൽ തുടരുകിൽ

സംഗതമല്ല കാര്യങ്ങളോർക്കണം സംഭവാർഹങ്ങളല്ലാത്ത തൊക്കെയും സംഭവിക്കാതെ കാവലായീടണം

നല്ലതാണ് ജനായത്ത വാഴ്ച്ച മ 

റ്റില്ല പോം വഴി മറ്റൊന്നു ഭൂമിയിൽ

നീതിയുക്ത മായ്കാര്യങ്ങൾ നീങ്ങുവാൻ

രീതിശാസ്ത്രങ്ങൾ സോജ്ജ്വലം ആകണം

സത്യധർമ്മം പുലർത്തുവാൻ ജീവിത

സത്ത കൈവിടാതെന്നും ജ്വലിക്കണം








 





 

 






 ഓരോ പിറന്നാളും ജീവിതയാത്രതൻ

സാഫല്യമായി വിലയിരുത്തി

സാരോപദേശങ്ങൾ കാത്തുനിന്നീടാതെ
ജീവിതധർമ്മം മനസ്സിലാക്കി

വിശ്വപ്രകീർത്തിത പ്രത്യയശാസ്ത്രത്തിൻ
സത്യവാക്യങ്ങൾ ഹൃദിസ്ഥമാക്കി

ശാശ്വതസർവ്വസമത്വസമന്വിത
വിശ്വസംസ്കാരവും ലക്ഷ്യമാക്കി

ചുറ്റിലും ജീവിതം ജീവിച്ചു തീർക്കുന്ന
മർത്യസമൂഹത്തിനൊത്തുകൂടി

ജീവിച്ചിരിക്കുവിൻ അത്തലൊട്ടേശാതെ
ജീവിതം ഐശ്വര്യപൂർണ്ണമാക്കി

നിത്യസൌന്ദര്യപ്രഭാവം വഴിയുന്ന
സത്യമായ് ജീവിതം ധന്യമാകാൻ

ആശിസ്സുനേരുന്നു ഉൽക്കടസ്നേഹാർദ്ദ 
ഭാവോജ്ജ്വലപ്പനീർപ്പൂക്കളേകി


ഉള്ളിലെ വെളിച്ചം

എന്റെയുള്ളിൽ തെളിയും വെളിച്ചമേ 

എന്നിലെന്നും പ്രകാശമായ് വാഴണേ 

എന്നുമേയെന്റെ നേർവഴിയാത്രയിൽ

 മറക്കാതിരിക്കണേ

മന്നിൽ വന്നു പിറന്നു വളർന്നു ഞാൻ

മന്നിടത്തിന്നു ഭാരമായ് മാറാതെ

ഇന്നലേ വരേ ജീവിച്ചിരിക്കുവാൻ

തന്ന നിന്റെ സഹായം ലഭിച്ചതും 

ഇന്നുമെന്നിൽ വഴികാട്ടി നില്പതിൽ

എന്നുമെന്നും കൃതജ്ഞമാണെൻ മനം


എന്നുമെന്നിൽ തുണയായിരുന്ന പോലെന്നുമന്യർക്കുമൊപ്പം നടന്നു നീ

പൊന്നിലാവായുദിച്ചീ ജഗത്തിന്നു

തന്നിടാനായ് നമിക്കുന്നു നിൻപദം 



ഒരുമാത്രപോലും പിരിഞ്ഞിടാതെന്നുള്ളിൽ
അധിവസിക്കുന്നുണ്ട് എൻ്റെ ദൈവം

അവനിയേ വീടായി അപരനെ ഞാനായി
കുരുതുന്നതാണെന്നും എൻ്റെ ചിത്തം

പലലോകസംഘാതമിപ്പ്രപഞ്ചങ്ങളിൽ
തിരയുകിൽ കാണില്ലയെൻ്റെ ദൈവം

                അനുവേലമെന്നുള്ളിലെന്നും വിളങ്ങുന്ന
             സഹൃദയതേജസ്സാണെൻ്റെ ദൈവം
      
      
                കഴിയില്ലെനിക്കെൻ്റെ ഹൃദയേശനിൽ നിന്നും
                  ഒരുനാളും ഒന്നും ഒളിച്ചുവെയ്ക്കാൻ

                ലവലേശം സാദ്ധ്യമല്ലവനോടുമിണ്ടാതെ

                  ഒരുകാര്യമെങ്കിലും ചെയ്തുതീർക്കാൻ

                 വിധിവിട്ടുപായുമെൻ ചപലമോഹങ്ങളെ
               കയറിട്ടു നന്നായ് പിടിച്ചു കെട്ടും

മടിതിരണ്ടാലസ്യമാർന്നിരുന്നീടുമ്പോൾ
അധികവീരോദാത്ത മന്ത്രമോതും

           വിധിപോലെ കാര്യങ്ങൾ ചെയ്തില്ലായെന്നാകിൽ
           അതിനുള്ള ശിക്ഷ ഞാനേറ്റിരിയ്ക്കും

         വിധിപോലെയായെങ്കിലെൻ്റെയാത്മാവിലെ
          വനികയിൽ പൂക്കാലമായിരിക്കും

          ലവലേശമിഷ്ടമല്ലെൻ്റെ ദൈവത്തിന്നു
           സ്തുതിഗീതജല്പനം കേട്ടിരിക്കാൻ

         അതുപോലെയിഷ്ടമല്ലെൻ്റെ മനസ്സിൽ നി-
           ന്നൊരുമാത്രയെങ്കിലും വിട്ടുനിൽക്കാൻ

           അനുഭവതേജസ്സായകതാരിൽ നിറയുന്ന
          പരമേശ്വരനെന്നിൽ വന്നുചേരാൻ

         അനവധി വർഷം തപസ്സിരുന്നു ഞാനെൻ
         ഹൃദയേശനെന്നിൽ അലിഞ്ഞുചേരാൻ

        സകലർക്കുമുള്ളിലുണ്ടെന്നുനാം കരുതുന്ന
          മനസാക്ഷിയാണെൻ്റെ യാത്മദൈവം

       അതുകൊണ്ടു സർവ്വരും സ്വന്തം മനസ്സിലെ
      മഹിതതേജസ്സിനെ കണ്ടറിഞ്ഞ്

           അതിനെത്തൻ നാഥനാനായ് തൻ്റെയൊരുത്തമ
           വഴികാട്ടിയാക്കാൻ ശ്രമിച്ചുനോക്കൂ

       അതുവഴി നിങ്ങൾക്കൊരാത്മീയ സംതൃപ്തി
        അനുഭവവേദ്യമായാസ്വദിക്കൂ
       ന ന്മകൾ നേരുന്നു

       രാവുണ്ണി മാസ്റ്റർ


      എന്റെ ഭൂമിയായ്എന്റെയാകാശമായ്

        എന്റെ കൂടി പ്രപഞ്ചമാണെന്നുള്ള

       എന്റെ ചിന്തയെ സാദരമേകുന്നു.

         നിന്റെ മുമ്പിലെൻ ദക്ഷിണയായി ഞാൻ

       രാവുണ്ണി മാസ്റ്റർ


[0        6/12/2022, 5:37 pm] Sulochana: 

          സത്യമിങ്ങനേ പേടിപ്പെടുത്തുന്ന  

          സ ത്യമായി പരിണമിച്ചീടവേ

         മർത്യ ജീവിത നിസ്സഹായാവസ്ഥ 

         അത്യധികമായ് തീരുന്നു ചുറ്റിലും 

       ബുദ്ധിയുള്ളവർ ശാസ്ത്രബോധാന്വിത 

    സിദ്ധിയുള്ളവർ അന്യമായീടവേ 

                      ർദ്ധിതാദർശ ബോധം നയിക്കുന്ന 

             ശുദ്ധി തീർത്തും നശിച്ചുപോയ് കൂട്ടരേ 

           തൽസ്ഥിതി മാറി ലോകം ഈ മട്ടുള്ള 

              ദുസ്ഥിതികളേ മാറ്റിമറിക്കുവാൻ 

         അസ്ഥിവാരം മുതൽക്കു നാം പാരിൻ്റെ 

         യിസ്ഥിതിക്കെതിർ ശക്തിയായ് 

        മാറണം ഒത്തുചേരണം ഒന്നായി മന്നിലാ- 

         പ ത്തു വന്നു തലക്കു മേലോർക്കണം 

         ചത്തുപോകാതെ ഭാരത ഭൂമിയേ 

         കാത്തു രക്ഷിക്കാൻ സന്നദ്ധമാകണം

        ദുഷ്ടരാക്ഷസന്മാർ വന്നു നമ്മുടെ 

       ശിഷ്ടജീവിത ശാന്തി തകർക്കവേ 

          നഷ്ടബോധം ഉണരണം നമ്മളിൽ 

        ക  ഷ്ടകാലത്തിനന്ത്യം വരുത്തുവാൻ മണ്ണിൽ 

         മർത്യതാബോധ മില്ലാത്തവർ 

       ചെന്നിണത്തിൽ കുളിച്ചു തിമിർപ്പവർ 

      കണ്ണിലല്പവും കണ്ണീരെ ഴാത്തവർ 

        ഇന്നീ നാട്ടിന്നു ശാപമായ്ത്തീർന്നവർ

          ഈശ്വരപൂജ കൊണ്ടിക്കെടുതിയെ 

          ന  ശ്വരമാക്കി മാറ്റിടാ മെന്നു നാം 

         വിശ്വസിച്ചു കൊണ്ടുൾത്തടം തന്നിലൊ-                    .

           ന്നാശ്വ  സിക്കുന്നതാപത്തിലാക്കിടും 

              ഒത്തുചേർന്നു നാം ഒന്നിച്ചു ശക്തിയാൽ 

              കാത്തു മർത്യതാബോധം    വളർത്തണം 

                  ശക്തിയാർജ്ജിച്ചു പാർത്തലം 

                ജീവിത മുക്തി നേടാൻ സമരം നയിക്കണം



നയിക്കണം രംനരം നരം ക്രമാൽ നിരന്ന പഞ്ചചാമരം

 

വരം വരിച്ചു കാവ്യമെത്ര ഞാൻ രചിച്ചുവെങ്കിലും കരം ഗ്രഹിച്ചു ഭൂതലത്തിൽ വാണിരുന്ന 

മാനവൻ പുരം ഗമിച്ചു ഡോറടച്ചൊളിച്ചിരിപ്പു സത്രപം മുഖം മറച്ച

 

പോലെടുത്തടുത്തു നിന്ന യാളുടെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിച്ചു നിന്നു

 

മിണ്ടുവാൻ സുഖത്തിലും അതേ തരത്തിൽ ദു:ഖമാർന്നിരിക്കിലും

 

സഖത്വമോടെയൊന്നു ചേർന്നു സല്ലപിപ്പതെന്നു നാം ഒരൊറ്റ മാർഗ്ഗമേയെനിക്കു

 

നിങ്ങളോട് ചൊല്ലുവാൻ തരപ്പെടുള്ളു; മാസ്കു നിങ്ങൾ നിത്യവും ധരിക്കണം ഒരൊറ്റ മീറ്റർ എങ്കിലും അകന്നു നിന്നിരിക്കണം തരാതരം കരങ്ങൾ സോപ്പു ചേർത്തു ശദ്ധിയാക്കണം ഇടയ്ക്കിടയ്ക്കു സാനിസൈറ്ററാലെ കയ്കളാകെ നാം

 

മടിച്ചിടാതെ കോവിടിൻ മുഖത്തു തന്നെ തേക്കണം നടപ്പിലും ഇരുപ്പിലും

 

സജീവശ്രദ്ധ വായ്ക്കണം കടുത്ത ശത്രുവാം കൊറോണ തോറ്റു പോം സുനിശ്ചയം 

 

മധുരമാകേണ്ട ജീവിതം പൂർണ്ണമായ് മഹിയിലന്യന്നു സേവനമേകുവാൻ

 

പരിചിലർപ്പിച്ച മർത്യജന്മങ്ങളെ പരിഗണിക്കാതിരിക്കുന്നതെങ്ങനേ?

 

കരമിരുവതും കൂപ്പിനിൽക്കുന്നിതാ കരളിൽ നന്ദിതൻ തേൻ കുടമേന്തി ഞാൻ

 

കരയുകയാണ് മാനസ വാരിധി - ക്കരയിലായിരുന്നെൻ്റെ ശ്രദ്ധാഞ്ജലി

 

മഹിയിൽ  മനുഷ്യൻ്റെ ജീവിതയാത്രയിൽ തുണയായി ഇണയായി സ്വീകരിക്കും

 

മഹനീയകർമ്മമാണതിലേറെ ധർമ്മമീ പരിണയ കർമ്മമന്നോർമ്മ വേണം കഠിനമാം

    

             പ്രക്ഷോഭ ഭാവമാർന്നലതല്ലും കടലാണ് ജീവിത കാലഘട്ടം 

            തുണയായൊരിണകൂടി കലരുമ്പോൾ            പ്രകൃതിയും അതിരറ്റ ശക്തിയും സംഗമിപ്പൂ.       

               മാത്രമാശംസ ഹൃദയപൂർവ്വം കനലാർന്ന ഭൂമിയിൽ കനിവിൻ്റേയുറവായി കഴിയുവാൻ 

           കഴിയട്ടേ  

                        യധികകാലം വിഷു പോയി കൊറോണയേകിയ മരണപ്പേടിയിലാണ്ടു പോയ് ജനം                                            പറയാനെളുതാത്ത


 മട്ടിലീ നരജന്മത്തിലൊരാധി         തീർത്തു പോൽ പലതും "ജാട പിജാ ട " കാട്ടിടും ജനമൊട്ടാകെ നിറഞ്ഞു മന്നിടം നരകം പണിയുന്ന നാളിലീ ഗതിവന്നെത്തിയതെന്തുകൊണ്ടുതാൻ? ചതിയും കൊലയും കുശുമ്പുമായ് സകലം രാക്ഷസ തുല്യരാമിവർ ഭയവിഹ്വല ചിത്താരായ്കഴിഞ്ഞൊരു നാൾ തീരെ മറന്നതില്ല ഞാൻ സുന്ദര ഭാവന നർത്തനം ചെയ്യുന്ന കുഞ്ഞു കവിതയിൽ കൂടി മന്ദാനില സ്പർശമേറ്റ പോലെൻ മനം മഞ്ജുളപ്പുമരമായി സംഗീത സാന്ദ്രമാം ഈരടി മൂളുവാൻ ഇംഗിതമെന്നുള്ളിലെത്തി എൻ മനോവീണയിൽ രാഗല യങ്ങൾ തൻ മർമ്മരനാദം മുഴങ്ങി എത്തണം ചേലിൽ പുതുപുത്ത നീണങ്ങൾ നിത്യവും വൈജാത്യമേകി സത്യധർമ്മാദി നിറഞ്ഞതായീടണം നിത്യം മനസ്സിൻ്റെ ശക്തി മർത്യന്നു താങ്ങും തണലുമേകീടണം നിസ്തുലം സന്തുഷ്ടി നൽകീ. മർത്യതക്കർത്ഥം അതാണെന്നു കാണണം കൃത്യതാബോധം പുലർത്തി വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ കരളിലെ സ്നേഹത്തിനൊപ്പം മനുജനീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ മഹിത സിദ്ധാന്തത്തിനൊപ്പം കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ ഇടനെഞ്ചു തല്ലിത്തകർത്തു കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ കരിനിഴൽപ്പാടോർമ്മ വേണം അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു മനുജാത ജീവൻ പൊലിഞ്ഞു. പരതുക ശ്രദ്ധിച്ചു പൂർവ്വ ചരിത്രത്തി- നിതളുകൾക്കുള്ളിലെ സത്യം അഭിജാത സമരത്തിനിടയിൽ പൊലിഞ്ഞുള്ള ഇവിടത്തെച്ചെങ്കൊടി പൂക്കൾ കഴിയില്ല ആർക്കുമീ ചെങ്കൊടിക്കൂറതൻ നിറമല്പമെങ്കിലും മായ്ക്കാൻ അറിയാതെ പറയാതെ വിധിയന്നു നൽകിയ വെറുതെയാണെങ്കിലും വെറുതെ പണിപ്പെട്ടു വെറുതെ പോക്കേണമോ ജന്മം ഇത് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തതാണ്.f B ഓർമ്മിപ്പിച്ചപ്പോൾ മോഡിഫൈ ചെയ്ത് പുന:പ്രസിദ്ധീകരിക്കുന്നു | തമ്പുരാൻ ഞരടിയാൽ ചമ്മന്തിയാകുന്ന ചെമ്പകത്തളിരിലെ പുഴുവല്ല വിപ്ലവം ഫെയിസ്ബുക്കുതാളിൽ തമാശക്ക്  ചെയ്യുന്ന ചെപ്പടിവിദ്യയെന്നോർക്കേണ്ടാ വിപ്ലവം  നിസ്സാരമേതോ റൊമാന്റിക് ചിന്തയിൽ . ഇക്കിളി നല്കും കുളിരല്ല വിപ്ലവം നായ്ക്കളെപ്പോലെയും മർത്യനെ കാണാത്ത ജാതിപ്പിശാചിനെ ഞെട്ടിച്ച വിപ്ലവം തോക്കുകൾ ലാത്തികൾ തീമഴ പെയ്യവേ തോറ്റു മാറാത്തോർ നയിച്ചോരു വിപ്ലവം             കേറി ക്കിടക്കുവാൻ കൂരയില്ലാത്തോർക്ക് നേരായ സാന്ത്വനമേകിയവിപ്ലവം ജീവിതം നേർവഴി മുട്ടിയ കൂട്ടർക്ക് ജീവിതം നൽകിയ സോഷ്യലിസ്റ്റ് വിപ്ലവം  ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ ചെങ്കൊടി ഏന്തി നയിക്കുന്ന വിപ്ലവം  എന്താണ് വിപ്ലവം   എന്താണ് വിപ്ലവം ചെങ്കനൽപാതയാണൂ ഴിയിൽ വിപ്ലവം സഖാവേ താങ്കളുടെ വരികൾ തീപൊരി ചിതറുന്നവ തന്നെ പകരമല്ല താങ്കളുടെ വരികൾ വായിച്ചപ്പോൾ എനിക്കും കവിത വന്നുപോയി ലാൽ സലാം സഖാവേ [09/12/2022, 6:43 pm] RKMaster: വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ കരളിലെ സ്നേഹത്തിനൊപ്പം മനുഷ്യ നീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ മഹിത സിദ്ധാന്തത്തിനൊപ്പം കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ ഇടനെഞ്ചു തല്ലിത്തകർത്തു കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ കരിനിഴൽപ്പാടോർമ്മ വേണം അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു മനുജാത ജീവൻ പൊലിഞ്ഞു. പരതുക ശ്രദ്ധിച്ചാ പൂർവ്വ ചരിത്രത്തി- നിതളുകൾക്കുള്ളിലെ സത്യം അഭിജാത സമരത്തിനിടയിൽ പൊലിഞ്ഞുള്ള ഇവിടത്തെച്ചെങ്കൊടി പൂക്കൾ കഴിയില്ല ആർക്കുമീ ചെങ്കൊടിക്കൂറതൻ നിറമല്പമെങ്കിലും മായ്ക്കാൻ വെറുതെയാണെങ്കിലും വെറുതെ പണിപ്പെട്ടു വെറുതെ പോക്കേണമോ ജന്മം പലനാളുമിതു പോലെ കാത്തു കാത്ത വസാനം കരഗതമാക്കിയ പുണ്യം.    

                 നിറഞ്ഞു മന്നിടം നരകം പണിയുന്ന നാളിലീ  

 ഗതിവന്നെത്തിയതെന്തുകൊണ്ടുതാൻ? 

ചതിയും കൊലയും കുശുമ്പുമായ് 

സകലം രാക്ഷസ തുല്യരാമിവർ 

ഭയവിഹ്വല ചിത്താരായ്കഴി

ഞ്ഞൊരു നാൾ തീരെ മറന്നതില്ല ഞാൻ 

സുന്ദര ഭാവന നർത്തനം ചെയ്യുന്ന 

കുഞ്ഞു കവിതയിൽ കൂടി 

മന്ദാനില സ്പർശമേറ്റ പോലെൻ മനം 

മഞ്ജുളപ്പുമരമായി 

സംഗീത സാന്ദ്രമാം ഈരടി മൂളുവാൻ 

ഇംഗിതമെന്നുള്ളിലെത്തി 

എൻ മനോവീണയിൽ രാഗല യങ്ങൾ തൻ 

മർമ്മരനാദം മുഴങ്ങി 

എത്തണം ചേലിൽ പുതുപുത്ത നീണങ്ങൾ

 നിത്യവും വൈജാത്യമേകി 

സത്യധർമ്മാദി നിറഞ്ഞതായീടണം 

നിത്യം മനസ്സിൻ്റെ ശക്തി

 മർത്യന്നു താങ്ങും തണലുമേകീടണം 

നിസ്തുലം സന്തുഷ്ടി നൽകീ. 

മർത്യതക്കർത്ഥം അതാണെന്നു കാണണം

 കൃത്യതാബോധം പുലർത്തി 

വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ 

കരളിലെ സ്നേഹത്തിനൊപ്പം 

മനുജനീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ 

മഹിത സിദ്ധാന്തത്തിനൊപ്പം 

കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ 

ഇടനെഞ്ചു തല്ലിത്തകർത്തു 

കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ 

കരിനിഴൽപ്പാടോർമ്മ വേണം 

അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു 

മനുജാത ജീവൻ പൊലിഞ്ഞു. 

പരതുക ശ്രദ്ധിച്ചു പൂർവ്വ ചരിത്രത്തി- 

നിതളുകൾക്കുള്ളിലെ സത്യം

 അഭിജാത സമരത്തിനിടയിൽ പൊലിഞ്ഞുള്ള 

ഇവിടത്തെച്ചെങ്കൊടി പൂക്കൾ

 കഴിയില്ല ആർക്കുമീ ചെങ്കൊടിക്കൂറതൻ 

നിറമല്പമെങ്കിലും മായ്ക്കാൻ

 അറിയാതെ പറയാതെ വിധിയന്നു നൽകിയ

 വെറുതെയാണെങ്കിലും വെറുതെ പണിപ്പെട്ടു

 വെറുതെ പോക്കേണമോ ജന്മം

ഇത് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തതാണ്.f B ഓർമ്മിപ്പിച്ചപ്പോൾ മോഡിഫൈ ചെയ്ത് പുന:പ്രസിദ്ധീകരിക്കുന്നു |

 തമ്പുരാൻ ഞരടിയാൽ ചമ്മന്തിയാകുന്ന 

ചെമ്പകത്തളിരിലെ പുഴുവല്ല  വിപ്ലവം 

ഫെയിസ്ബുക്കുതാളിൽ തമാശക്ക്  ചെയ്യുന്ന 

ചെപ്പടിവിദ്യയെന്നോർക്കേണ്ടാ വിപ്ലവം 

 നിസ്സാരമേതോ റൊമാന്റിക് ചിന്തയിൽ . 

ഇക്കിളി നല്കും കുളിരല്ല വിപ്ലവം

 നായ്ക്കളെപ്പോലെയും മർത്യനെ കാണാത്ത 

ജാതിപ്പിശാചിനെ ഞെട്ടിച്ച വിപ്ലവം 

തോക്കുകൾ ലാത്തികൾ തീമഴ പെയ്യവേ 

തോറ്റു മാറാത്തോർ നയിച്ചോരു വിപ്ലവം             

കേറി ക്കിടക്കുവാൻ കൂരയില്ലാത്തോർക്ക് 

നേരായ സാന്ത്വനമേകിയവിപ്ലവം 

ജീവിതം നേർവഴി മുട്ടിയ കൂട്ടർക്ക് 

ജീവിതം നൽകിയ സോഷ്യലിസ്റ്റ് വിപ്ലവം  

ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ 

ചെങ്കൊടി ഏന്തി നയിക്കുന്ന വിപ്ലവം  

എന്താണ് വിപ്ലവം   എന്താണ് വിപ്ലവം 

ചെങ്കനൽപാതയാണൂ ഴിയിൽ വിപ്ലവം

 സഖാവേ താങ്കളുടെ വരികൾ തീപൊരി ചിതറുന്നവ തന്നെ പകരമല്ല താങ്കളുടെ വരികൾ വായിച്ചപ്പോൾ എനിക്കും കവിത വന്നുപോയി ലാൽ സലാം സഖാവേ [09/12/2022, 6:43 pm] RKMaster:

 വെറുതേയാണാ മോഹമെന്ന് ചൊല്ലുന്നു ഞാൻ

 കരളിലെ സ്നേഹത്തിനൊപ്പം 

മനുഷ്യ നീ മണ്ണിൽ മനുഷ്യനായ്ത്തീർന്നതീ 

മഹിത സിദ്ധാന്തത്തിനൊപ്പം 

കനിവറ്റ ജന്മിപ്പിശാചുക്കൾ മർത്യൻ്റെ 

ഇടനെഞ്ചു തല്ലിത്തകർത്തു 

കലി കൊണ്ട് തുള്ളിയ പോയ കാലത്തിൻ്റെ 

കരിനിഴൽപ്പാടോർമ്മ വേണം

 അവിടെ നീന്നീ മട്ടിലാകുവാനൊരുപാടു 

മനുജാത ജീവൻ പൊലിഞ്ഞു.

പരതുക ശ്രദ്ധിച്ചാ പൂർവ്വ ചരിത്രത്തി-

 നിതളുകൾക്കുള്ളിലെ സത്യം 


അഭിജാത സമരത്തിനിടയിൽ പൊലിഞ്ഞുള്ള 

ഇവിടത്തെച്ചെങ്കൊടി പൂക്കൾ കഴിയില്ല ആർക്കുമീ ചെങ്കൊടിക്കൂറതൻ നിറമല്പമെങ്കിലും മായ്ക്കാൻ 

വെറുതെയാണെങ്കിലും വെറുതെ പണിപ്പെട്ടു

 വെറുതെ പോക്കേണമോ ജന്മം 

പലനാളുമിതു പോലെ കാത്തു കാത്ത വസാനം

 കരഗതമാക്കിയ പുണ്യം









 ഇത് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തതാണ്.f B ഓർമ്മിപ്പിച്ചപ്പോൾ മോഡിഫൈ ചെയ്ത് പുന:പ്രസിദ്ധീകരിക്കുന്നു | തമ്പുരാൻ ഞരടിയാൽ ചമ്മന്തിയാകുന്ന ചെമ്പകത്തളിരിലെ പുഴുവല്ല വിപ്ലവം ഫെയിസ്ബുക്കുതാളിൽ തമാശക്ക്  ചെയ്യുന്ന ചെപ്പടിവിദ്യയെന്നോർക്കേണ്ടാ


 എന്താണ് വിപ്ലവം   എന്താണ് വിപ്ലവം ചെങ്കനൽപാതയാണൂ



സത്യമിങ്ങനേ പേടിപ്പെടുത്തുന്ന സത്യമായി പരിണമിച്ചീടവേ

മർത്യ ജീവിത നിസ്സഹായാവസ്ഥ അത്യധികമായ് തീരുന്നു ചുറ്റിലും

ബുദ്ധിയുള്ളവർ ശാസ്ത്രബോധാന്വിത സിദ്ധിയുള്ളവർ അന്യമായീടവേ 

വർദ്ധിതാദർശ ബോധം നയിക്കുന്ന  

ശുദ്ധി തീർത്തും നശിച്ചുപോയ് കൂട്ടരേ

തൽസ്ഥിതി മാറി ലോകം ഈ മട്ടുള്ള ദുസ്ഥിതികളേ മാറ്റിമറിക്കുവാൻ

അസ്ഥിവാരം മുതൽക്കു നാം പാരിൻ്റെ യിസ്ഥിതിക്കെതിർ ശക്തിയായ് മാറണം

ഒത്തുചേരണം ഒന്നായി മന്നിലാ

പത്തു വന്നു തലക്കു മേലോർക്കണം

ചത്തുപോകാതെ ഭാരത ഭൂമിയേ കാത്തു രക്ഷിക്കാൻ സന്നദ്ധമാകണം

ദുഷ്ടരാക്ഷസന്മാർ വന്നു നമ്മുടെ

ശിഷ്ടജീവിത ശാന്തി തകർക്കവേ

നഷ്ടബോധം ഉണരണം നമ്മളിൽ 

കഷ്ടകാലത്തിനന്ത്യം വരുത്തുവാൻ

മണ്ണിൽ മർത്യതാബോധ മില്ലാത്തവർ

ചെന്നിണത്തിൽ കുളിച്ചു തിമിർപ്പവർ

കണ്ണിലല്പവും കണ്ണീരെ ഴാത്തവർ

ഇന്നീ നാട്ടിന്നു ശാപമായ്ത്തീർന്നവർ

ഈശ്വരപൂജ കൊണ്ടീ ക്കെടുതിയെ

നശ്വരമാക്കി മാറ്റിടാമെന്നു നാം

വിശ്വസിച്ചു കൊണ്ടുൾത്തടം തന്നിലൊ- ന്നാശ്വസിക്കുന്നതാപത്തിലാക്കിടും

ഒത്തുചേർന്നു നാം ഒന്നിച്ചു ശക്തിയാൽ 

കാത്തു മർത്യതാബോധം വളർത്തണം

ശക്തിയാർജ്ജിച്ചു പാർത്തലം ജീവിത -

മുക്തി നേടാൻ സമരം നയിക്കണം


നിറമെഴും നൂറുനൂറു സ്വപ്‌നങ്ങളാം   

നറുമലർ ചേർത്ത് കോർത്ത മാല്യങ്ങളും    


  കറയെഴാജീവിതാശകളാൽ മനം                        

നിറയുമാറുള്ള പൂനിലാ ശോഭയും    


അരികിലെത്തും

 തടസ്സങ്ങളൊക്കെയും  തടയിടാനുള്ളോരാത്മീയ ശക്തിയും 

ഹൃദയപൂർവ്വം 

 പൊരുത്തപ്പെടാനുള്ള 

കഴിവുമുള്ളിൽ തുടിക്കുന്ന സ്നേഹവും

ഇവിടെ ഭൂമിയിൽ ജീവിതായോധനം 

പുതിയ ഭൂമിക തീർക്കുന്ന വേളയിൽ

പ്രിയ സുഹൃത്തായ താങ്കളും താങ്കൾ തൻ

പ്രിയതമനുമൊന്നിച്ചുള്ള ജീവിതം 

ഇനിയിനിയുമൊന്നിച്ചു മുന്നേറുവാൻ കഴിയുവാനെന്റെ മംഗളാശംസകൾ

അവനി ജീവിതം സന്തുഷ്ട സാമ്പ്രദം

വിജയമാർന്നിടാൻ ആയതിന്നായുള്ള

ധരണി ജീവിതയുദ്ധം നയിക്കുവാൻ

ഹൃദയപൂർവ്വം ആശംസ നേർവ്വു ഞാൻ

കനലിയർന്നിടും ജീവിതപ്പാതകൾ

സുമദളശ്ശയ്യ പോലെയായീടുവാൻ

അവനിജീവിതം താവകം സ്വച്ഛന്ദ കവിത പോലേ തഴുകിയൊഴുകുവാൻ

പണയിച്ചൊരീ ഭൂതലമൊക്കെയും സുഖദ നാകസമാനമായിടുവാൻ

മതിയിലാഗ്രഹിച്ചിടുകയല്ലാതെ പരിമിതൻ മർത്യൻ മറ്റെന്തു ചെയ്യുവാൻ 

സർവ്വ മംഗളാശംസകളോടേ

                  രാവുണ്ണി മാസ്റ്റർ


ഞാനതിന് അത്തരം വിശ്വാസം വെച്ചുപുലർത്തുന്നില്ല. സങ്കൽപ്പമാണ് ദൈവം. കേട്ടു കേൾവിയാണ് സങ്കൽപ്പം. അങ്ങനേയൊരാൾ ഉണ്ടെന്നും ആ ആളേ ആശ്രയിച്ചാൽ അയാൾ പ്രശ്നം പരിഹരിച്ചു തരും എന്നതും സങ്കൽല്പം തന്നേ സങ്കൽപ്പത്തോട് സങ്കല്പം  ആവശ്യപ്പെട്ടാൽ കിട്ടുന്നത് സങ്കൽപ്പം മാത്രമാകും. ചോദിച്ചത്  സങ്കൽപ്പത്തോട് തിരിച്ചു  കിട്ടേണ്ടവന് കിട്ടുന്നത് കിട്ടി എന്ന സങ്കൽപ്പം

കിട്ടേണ്ടത് കിട്ടണമെങ്കിൽ കിട്ടാൻ ആവശ്യമായത് ചെയ്യണം.


ചെയ്യേണ്ടവനതു ശരിയായ് ചെയ്താൽ

ചെയ്തീ ഗുണം പോൽ ഫലവും ലഭ്യം

കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം

കർമ്മഗുണം അത് നിശ്ചയ ലഭ്യം



ഉണ്ടെനിക്കും ഒരീശ്വരൻ മർത്യനെ 

ക്കൊണ്ടു ജീവിതം ജീവിച്ചു തീർപ്പവൻ

കണ്ടവരുടെ കയ്യിൽ കിടക്കുന്ന

തുണ്ടു കൊണ്ടു


മാനുഷീകം

പണ്ടൊക്കെ ശ്രഗ്ദ്ധരയിലും ശാർദ്ദൂലവിക്രീഡിതത്തിലും ശ്ലോകങ്ങൾ എഴുതിയിരുന്നു. മറന്നു പോകരുതല്ലോ.മൃഗം മനുഷ്യനോട് പച്ച മലയാളത്തിൽ ചോദിക്കുന്നു ക്രൂരതക്ക് മൃഗീയം എന്ന് മനുഷ്യർ പറയുന്നു.എന്നാൽ മനുഷ്യരായ നിങ്ങൾ ചെയ്യുന്നത്ര ക്രൂരത ഞങ്ങൾ മൃഗങ്ങൾ ചെയ്യാറുണ്ടോ? അപ്പോൾ ക്രൂരതയ്‌ക്ക് മാനുഷീയമെന്നല്ലേ പറയേണ്ടത്?

ആ മനുഷ്യനോട് ചോദിക്കുന്നു: 

ഏറ്റം ബുദ്ധിയെഴുന്ന ജീവിയിവിടെ

               ത്തൻവർഗ്ഗമാണെന്നക-- 

ത്തൂറ്റം കൊണ്ടു കഴിഞ്ഞിടുന്ന മനുജാ

               ഭൂലോകമണ്ടൻ ഭവാൻ

തെറ്റും കുറ്റവുമൊട്ടുമൊന്നു മിവിടെ 

               ചെയ്യാത്തൊതൊരീ ഞങ്ങളെ

മുറ്റും കൗതുകമാർന്നു ദ്രോഹനിലയിൽ

             പീഢിപ്പു നീ നിഷ്ടുരം  

വെള്ളം തന്നില്ല, പൊള്ളും വെയിൽ, ഒരു തണലും 

              തന്നതില്ല ഭാവാന്മാർ -- 

ക്കുള്ളം നൊന്തില്ലയൊട്ടും വെറുമൊരു മൃഗമാ

               യെണ്ണിയീ ഞങ്ങളെ നീ

കള്ളന്മാർ നിങ്ങളെല്ലാം ധനദുരനിറയും 

               ഹൃത്തിനാൽ നീതരായി

ട്ടുള്ളത്തിൽ കാരിരുമ്പിൻ കഠിനത നിരതം

                കാത്തു സൂക്ഷിച്ചിടുന്നു

കാന്താരേ കാട്ടുചോലക്കകമതിലുറവൂ_

                 റുന്നവെള്ളം കുടിച്ചും

സന്താപം തെല്ലുമോരാതടവിയിൽസതതം 

                 നല്ല ശാപ്പാടടിച്ചും

ചിന്താസ്വാതന്ത്ര്യമോടേ സഹജരുമൊരുമി

                  ച്ചന്നു മേളിച്ചനാൾ ഏ---

കാന്തത്തിൽ ഓർത്തിരിക്കേ വ്യഥ ഹൃദി വളരേ

                    ഭ്രാന്തനായ് തീർന്നു പോയ് ഞാൻ

ചൊല്ലുന്നു ക്രൂരമാകും ക്രിയകളെവെറുതെ 

                     പേര് നൽകി മൃഗീയം

കൊല്ലുന്നു നിങ്ങൾ മർത്യർ സഹജരേ യതുതാ

                      നല്ലയോ മാനുഷീകം?

തെല്ലും കാരുണ്യമില്ലാതപരവ്യഥകളിൽ 

                       നിങ്ങൾ മർത്യർക്കു പാർത്താൽ 

കല്ലും തോൽക്കുന്ന ചിത്തം മനുജനു ഗുണമായ്

                        ത്തന്നെയാണിന്നുമെന്നും



ചിരിക്കുന്നെങ്കിൽ ചിരിക്കണം.

ഈ തരം ഇളിച്ചു കാട്ടലിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല.


ഒരു തരം ആക്കും ചിരി ചിരിച്ചും കൊണ്ടെന്റെ മുമ്പിൽ 

വരേണ്ടതില്ലൊട്ടും  ഗുണവുമില്ല ചിരിച്ചോർക്കും ശ്രവിച്ചവർക്കും


ചിരിക്കുവാൻ താങ്കളെങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്നാകിൽ ഒരിക്കലും മോണ കാട്ടി ഇളിച്ചിടേണ്ട 


മരിക്കാതെയിരിക്കുവാൻ മോഹമുണ്ടുള്ളിലെന്നാകിൽ

ശരിക്കുറക്കവേ പൊട്ടിച്ചിരിച്ചിടേണം


പ്രപഞ്ചങ്ങൾകിടുങ്ങണം ഹഹഹഹ  ഘോഷാഘോഷം ഉപരോധഭയമന്യേ മുഴങ്ങിടേണം


ചിരിക്കുമ്പോൾ പൊട്ടിപ്പൊട്ടി ചിരി മുറ്റും മുഴങ്ങുമ്പോൾ

ശരിക്കു നാഡികൾ സർവ്വം വിറച്ചു തുള്ളും


മരിക്കുവാൻ കിടക്കുന്നോർ ഇതു പോലെ ചിരിച്ചീടിൽ 

തിരിച്ചിടും കാലൻ പോത്തിൻ പുറത്തു കേറി


അതു കൊണ്ടു പറയുന്നു ചിരിച്ചൂന്നു വരുത്താതെ 

ചാരിക്കണം ചിരിക്കേണ്ടു. വഴിക്കു തന്നേ

ആർ .കെ . നന്നമ്പ്ര

മഹിത ചിന്തകൾ പൊന്തുന്നു ചുറ്റിലും

അഹമിഹാമികം എത്തുന്ന മാനവൻ

സഹന ബോധം ഒരല്പവും ഇല്ലാതെ

ഗഹന കാര്യങ്ങൾ ചർച്ച ചെയ്യുമ്പൊഴും

അതിനെതിർത്തൊരു വാക്കും പറയാതെ

അലസരായി നടക്കുന്നു ഭൂമിയിൽ

ഹൃദയപൂർവ്വകം അന്യോന്യസൗഹൃദം

സദയ മൂഴിക്ക് നൽകിത്തുണക്കണേ . 

സകല സൗഭാഗ്യ കേദാര ഭൂതലം

വികലമാക്കാൻ ശ്രമിക്കാതിരിക്കണേ

സഹജരായ നാം സന്തുഷ്ട ഭാവേന

സഹവസിക്കാൻ സദാ ശ്രമിക്കേണമേ

ഇവിടെ വന്നു പിറന്നു വളർന്നവർ

ഒരുമയോടെ കഴിഞ്ഞു കൂടുന്നവർ

വിവിധചിന്തയിൽ സന്തുഷ്ടി കാണ്മിലും

സഹജബോധം മറക്കാതിരിക്കണേ

എവിടെയെന്നു ജനിച്ചുവെന്നാകിലും

ഇവിടെ വന്നു വസിക്കുന്ന മർത്യരേ 

സവിനയം സഹോദരരെന്ന പോൽ സവിധമാശ്വസിപ്പിച്ചു രക്ഷിക്കണേ


സംഗതികളീ മട്ടിൽ തുടരുകിൽ

സംഗതമല്ല കാര്യങ്ങളോർക്കണം

 സംഭവാർഹങ്ങളല്ലാത്ത തൊക്കെയും 

സംഭവിക്കാതെ കാവലായീടണം

നല്ലതാണ് ജനായത്ത വാഴ്ച്ച മ 

റ്റില്ല പോം വഴി മറ്റൊന്നു ഭൂമിയിൽ

നീതിയുക്ത മായ്കാര്യങ്ങൾ നീങ്ങുവാൻ

രീതിശാസ്ത്രങ്ങൾ സോജ്ജ്വലം ആകണം

സത്യധർമ്മം പുലർത്തുവാൻ ജീവിത

സത്ത കൈവിടാതെന്നും ജ്വലിക്കണം


സഖാവേ